<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-5124308887928711650</id><updated>2011-09-30T08:12:31.318-07:00</updated><category term='അമേരിക്ക'/><category term='കേരളം'/><title type='text'>സഞ്ചാരസാഹിത്യം</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://sanchaarasaahithyam.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5124308887928711650/posts/default?max-results=100'/><link rel='alternate' type='text/html' href='http://sanchaarasaahithyam.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>പ്രിയ ഉണ്ണികൃഷ്ണന്‍</name><uri>http://www.blogger.com/profile/11836794412558999450</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='22' height='32' src='http://4.bp.blogspot.com/_Ei-hL_regok/SV2HdgOWjKI/AAAAAAAAEsI/tlyvwePw924/S220/Front+Cover.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>10</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-5124308887928711650.post-1968093551827451761</id><published>2009-04-22T09:52:00.000-07:00</published><updated>2009-04-28T07:38:58.101-07:00</updated><title type='text'>സീവേള്‍ഡ്</title><content type='html'>പുല്‍‌നാമ്പുകള്‍ക്കു മുകളില്‍ മയങ്ങുന്ന മഞ്ഞുകണങ്ങളെ തഴുകിയുണര്‍ത്തുന്ന തണുത്ത കാറ്റിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്ന ഇളംവെയിലിന് മനോഹാരിതയേറെയുണ്ടായിരുന്നു ആ പ്രഭാതത്തില്‍ ... നാട്ടുപാട്ടില്‍ ലയിച്ചുപോയൊരു കുട്ടിയെപ്പോലെ ലോസ് ആഞ്ചത്സ് നഗരം മയങ്ങി നിന്നു, ഫെബ്രുവരി പതിനാറിന്റെ വശ്യതയില്‍ മതിമറന്ന്...&lt;br /&gt;&lt;br /&gt;ലോസ് ആഞ്ചത്സില്‍ നിന്നും രാവിലെ തന്നെ യാത്ര പുറപ്പെടുമ്പോള്‍ കാണാന്‍പോകുന്ന കാഴ്ചകളെപ്പറ്റി മുന്‍‌ധാരണകളൊന്നും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ മിഴികളില്‍ അതിശയം നിഴലിച്ചതുമില്ല. ഒരുപക്ഷേ, കാണാനിരിക്കുന്ന അദ്ഭുതങ്ങള്‍ സര്‍പ്രൈസ് ആവട്ടെ എന്നു കരുതി ആരും പറയാതിരുന്നതുമാവാം.മൂന്നര മണിക്കൂര്‍ ഡ്രൈവ് ചെയ്യണം ലക്ഷ്യസ്ഥാനത്തെത്താന്‍ . ഞാനും ഉണ്ണിയും അദ്ദേഹത്തിന്റെ സുഹൃത്ത് പ്രകാശും കൂടിയാണ് യാത്ര.സുഹൃത്തിന്റെ സ്പോര്‍ട്സ് കാര്‍ ലോസ് ആഞ്ചെത്സ് നഗരവീഥിയിലൂടെ ഒഴുകിക്കൊണ്ടിരിക്കെ, അവിചാരിതമെന്നോണമാണ്നല്ലൊരു കടല്‍കാഴ്ച കണ്ണില്‍പ്പെട്ടത്.എന്നാ പിന്നെ അവിടെ ഒന്നിറങ്ങിപ്പോകാം എന്ന ധാരണയില്‍ വണ്ടി പാര്‍ക്ക് ചെയ്ത് ഞങ്ങളിറങ്ങി. അലയടിക്കുന്ന പസഫിക് സമുദ്രത്തിന്റെയരികില്‍ അതിന്റെ ഭംഗി ആസ്വദിച്ചിരുന്നു കുറച്ചുനേരം.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;a href="http://2.bp.blogspot.com/_Ei-hL_regok/Se9Lysj2mAI/AAAAAAAAFYU/45aRWKE43MY/s1600-h/1.JPG"&gt;&lt;img id="BLOGGER_PHOTO_ID_5327560218529667074" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 300px; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_Ei-hL_regok/Se9Lysj2mAI/AAAAAAAAFYU/45aRWKE43MY/s400/1.JPG" border="0" /&gt;&lt;/a&gt;&lt;br /&gt;നീലക്കടലിന് മനസ്സിനെ പിടിച്ചു നിര്‍ത്തുന്നഒരു പ്രത്യേക ആകര്‍ഷണമുണ്ടെന്നത് സത്യമാണെന്നു അപ്പോഴാണ് വിശ്വസിച്ചതും.അല്പസമയത്തിനുശേഷം ഞങ്ങളവിടെനിന്നും തിരിച്ചു.&lt;br /&gt;മൂന്നു മണിക്കൂറോളം ഡ്രൈവ് ചെയ്ത് വണ്ടി ഒരുഭാഗത്ത് ഒതുക്കി നിര്‍ത്തുമ്പോഴേ ശ്രദ്ധിച്ചിരുന്നു അവിടത്തെതിരക്ക്. ടിക്കറ്റ് കൌണ്ടറില്‍ നിന്നും മൂന്ന് പാസ്സെടുത്ത്, കയ്യില്‍ കിട്ടിയ രൂപരേഖ ഒന്നിരുത്തിനോക്കി.&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;“സീവേള്‍ഡ്, സാന്‍ഡ്യാഗോ“. കടല്‍ജീവികള്‍ , പെന്‍‌ഗ്വിന്‍ , വര്‍ണ്ണ മത്സ്യങ്ങള്‍ , ആകാശയാത്രകള്‍ തുടങ്ങീഒരുപാട് അത്ഭുദങ്ങളുള്ള, ലോകത്തിന്റെ ആകര്‍ഷണമായ ഷാമു ഷോ അരങ്ങേറുന്ന സീവേള്‍ഡിനു മുന്നിലാണ് നില്‍ക്കുന്നത് . ശൂന്യമായ മിഴികളില്‍ മെല്ലെ ആശ്ചര്യം വിരുന്നെത്തിത്തുടങ്ങി. &lt;/div&gt;&lt;br /&gt;&lt;div&gt;മുന്നോട്ട് നടക്കുന്തോറും എന്തൊക്കെയൊ ശബ്ദം കേട്ടു തുടങ്ങി. ചെവി കൂര്‍പ്പിച്ച് ഇത്തിരി നടന്നതും രസകരമായ ഒരു കാഴ്ച കണ്ടു.വഴുക്കല്‍ പാറകളുടെ നിറമുള്ള സീലുകള്‍ . കുറെയെണ്ണമുണ്ട്. ചിലത് ഉറങ്ങുന്നു, മറ്റു ചിലത് ആള്‍ക്കാര്‍ ഇട്ടുകൊടുക്കുന്ന ഭക്ഷണത്തിനു വേണ്ടി കൊഞ്ചുന്നു. എണ്ണ തേപ്പിച്ചപോലെ തിളങ്ങുന്നുണ്ടായിരുന്നു അവയുടെ ദേഹം.&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;a href="http://3.bp.blogspot.com/_Ei-hL_regok/Se9LykQjKtI/AAAAAAAAFYc/2iMyU3LWahU/s1600-h/2.JPG"&gt;&lt;img id="BLOGGER_PHOTO_ID_5327560216301218514" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 300px; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_Ei-hL_regok/Se9LykQjKtI/AAAAAAAAFYc/2iMyU3LWahU/s400/2.JPG" border="0" /&gt;&lt;/a&gt;&lt;br /&gt;കുറച്ച് സമയം അവ തിന്നുന്നതും ഉറങ്ങുന്നതുമൊക്കെ നോക്കിനിന്ന്പതുക്കെ അവിടുന്നു പി‌വാങ്ങി. നേരെ പോയത് വേയ്‌ലുകളുടെ ഷോ നടക്കുന്ന സ്ഥലത്തേയ്ക്കായിരുന്നു. ആളുകള്‍ വന്നുകൊണ്ടിരിക്കുന്നതേ ഉള്ളൂ.ആയിരത്തില്പരംആളുകള്‍ക്കിരിക്കാവുന്ന ഗാല്ലെറി നിമിഷനേരം കൊണ്ടു തന്നെ നിറഞ്ഞു കവിഞ്ഞു. ഷോ തുടങ്ങുന്നതും കാത്തിരുന്ന ഞങ്ങളെ നോക്കി ഡാന്‍സ് ചെയ്തുകൊണ്ട് വേയ്‌ലുകള്‍ സ്റ്റേജില്‍ പ്രത്യക്ഷമായി.കൂടെയെത്തിയ ട്രൈനികളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് അവ ഓരോ അഭ്യാസങ്ങള്‍ കാണിച്ചു തുടങ്ങി.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;a href="http://1.bp.blogspot.com/_Ei-hL_regok/Se9Ly2_MjyI/AAAAAAAAFYk/BHvx1wtyL20/s1600-h/3.JPG"&gt;&lt;img id="BLOGGER_PHOTO_ID_5327560221328707362" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 300px; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_Ei-hL_regok/Se9Ly2_MjyI/AAAAAAAAFYk/BHvx1wtyL20/s400/3.JPG" border="0" /&gt;&lt;/a&gt;&lt;br /&gt;സ്റ്റേജില്‍ ഓടിനടന്നും, വെള്ളത്തില്‍ ചാടി മറഞ്ഞും അവ ഒരു അദ്ഭുത കാഴ്ചയൊരുക്കി. ഷോയുടെ ഇടയില്‍ പെപ്സി ബോട്ട്ലുമായി വന്ന കുട്ടിവേയ്ലിനെ കാണികള്‍ക്ക് നന്നേ ബോധിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;a href="http://4.bp.blogspot.com/_Ei-hL_regok/Se9Ly_cnILI/AAAAAAAAFYs/TKopoOuDOT0/s1600-h/4.JPG"&gt;&lt;img id="BLOGGER_PHOTO_ID_5327560223599567026" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 300px; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_Ei-hL_regok/Se9Ly_cnILI/AAAAAAAAFYs/TKopoOuDOT0/s400/4.JPG" border="0" /&gt;&lt;/a&gt;&lt;br /&gt;ഷോ കഴിഞ്ഞതും നേരെ പോയത് കടല്‍മത്സ്യങ്ങളുടെ അടുത്തേയ്ക്കായിരുന്നു. ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ പറ്റാത്ത പേരുകള്‍ .എന്തൊരു ഭംഗിയാണവയ്ക്ക്. ഇരുട്ടുനിറഞ്ഞസ്ഥലവും നല്ല തിരക്കും ആയിരുന്നതുകൊണ്ട് കാമെറയുടെ ഉപയോഗം ശരിയായി നടന്നില്ല.ഇനിയെന്ത് എന്നാലോചിച്ചു നില്‍ക്കാതെ ആകാശയാത്രയ്ക്കുള്ള ക്യൂവില്‍ സ്ഥാനം പിടിച്ചു. സീവേള്‍ഡിനു മുകളിലൂടെയാകും പോകുക എന്നു കരുതിയ എനിയ്ക്കു തെറ്റി.താഴെ സ്വച്ഛന്ദമായൊഴുകുന്ന തടാകം, കുറച്ചപ്പുറത്ത് വലിയൊരു പാലം. വെള്ളത്തിലൂടെ അതിവേഗത്തിലോടുന്ന ബോട്ടുകള്‍ ... മുകളില്‍ നിന്നുള്ള കാഴ്ചമനോഹരമായിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;a href="http://4.bp.blogspot.com/_Ei-hL_regok/Se9LzC2GjiI/AAAAAAAAFY0/ZckF4Yw_dE4/s1600-h/5.JPG"&gt;&lt;img id="BLOGGER_PHOTO_ID_5327560224511790626" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 300px; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_Ei-hL_regok/Se9LzC2GjiI/AAAAAAAAFY0/ZckF4Yw_dE4/s400/5.JPG" border="0" /&gt;&lt;/a&gt;&lt;br /&gt;ആകാശയാത്ര കഴിഞ്ഞിറങ്ങി അതിനെപ്പറ്റി സംസാരിച്ചു നടക്കുന്നതിനിടയില്‍ സമയം പോയതറിഞ്ഞില്ല. സീവേള്‍ഡിന്റെ മാത്രമല്ല, ലോകത്തിന്റെമുഴുവന്‍ ആശ്ചര്യചകിതരാക്കുന്ന ഷാമൂ ഷോ തുടങ്ങാന്‍ ഇനി പതിനഞ്ചു മിനുറ്റുകള്‍ മാത്രം. വേഗം തന്നെ അങ്ങോട്ട് നടന്നു. ഗാല്ലറി നിറഞ്ഞു തുടങ്ങുന്നു.അയ്യായിരത്തഞ്ഞൂറോളം ആളുകള്‍ക്കിരിക്കാന്‍ പറ്റുന്ന ഗാലറി. മൂന്നു പേര്‍ക്കിരിക്കാന്‍ പറ്റുന്ന സ്ഥലം നോക്കി പതുക്ക സ്റ്റെപ്പുകള്‍ കയറി. മുന്നിലുള്ള സീറ്റുകള്‍ ഒഴിഞ്ഞു കിടപ്പുണ്ട്. പക്ഷേ അവിടിരിക്കുന്നവര്‍ നനയും എന്നുള്ള മുന്നറിയിപ്പ് ഉള്ളതുകൊണ്ടും, ആ തണുപ്പില്‍ നനയാനുള്ള ആഗ്രഹം ഇല്ലാത്തതുകൊണ്ടും ഏകദേശം നടുവിലായി ഞങ്ങള്‍ ഇരിപ്പുറപ്പിച്ചു.&lt;br /&gt;&lt;br /&gt;കില്ലര്‍ വേയ്ലുകളുടെ സ്റ്റേജ് പേരാണ്‍` ഷാമു. 55 ഡിഗ്രി ഫാരന്‍‌ഹീറ്റ്( 13 ഡിഗ്രി സെത്ഷ്യസ്) തണുപ്പുള്ള , ഏതാണ്ട് 7 മില്ല്യണ്‍ ഗാല്ലണ്‍ ഉള്ള വെള്ളട്ടാങ്കിലാണ് അവയുടെ അഭ്യാസപ്രകടനം.ഭീമാകാരമായ കടല്‍‌ സസ്തനികളാണ് കില്ലര്‍ വേയ്ലുകള്‍ . ആര്‍ട്ടിക്, അറ്റ്ലാന്റിക് പോലുള്ള സമുദ്രങ്ങളുടെ ശീതമേഖലയില്‍ വിഹരിക്കുന്ന കില്ലര്‍ വേയ്ലുകള്‍ അപകടകാരികളാണ്. അറുപതുകള്‍ക്കുശേഷമാണ് ഇവയെ കടലില്‍ നിന്നും കരയ്ക്കെത്തിച്ചത്. മനുഷ്യരെ കൊല്ലുന്ന ഇവയെ ഇണക്കിയെടുക്കുന്നവരെ സമ്മതിച്ചേ പറ്റൂ. യാതൊരു മലിനീകരണവും കൂടാതെആ വെള്ളട്ടാങ്ക് സൂക്ഷിക്കുക എന്നത് വലിയ പ്രാധാന്യമുള്ളതാണ്. കില്ലര്‍ വേയ്‌ലുകളെ മലിനീകരണം വേഗത്തില്‍ ബാധിക്കും.500 ( 227കിലോ ഗ്രാം) പൌണ്ടോളം ഭക്ഷണവും ഏതാണ്ട്‌ 60 ഗാല്ലണ്‍ പാലുമാണ് അവയുടെ ഒരു ദിവസത്തെ ആഹാരം! പെണ്‍വേയ്‌ലുകള്‍ എണ്‍പതു വര്‍ഷത്തോളംജീവിക്കുമെങ്കില്‍ ആണ്‍‌വേയ്‌ലുകള്‍ ഷഷ്ടിപൂര്‍ത്തിയ്ക്കപ്പുറത്തേയ്ക്ക് കടക്കാറില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;div&gt;&lt;a href="http://1.bp.blogspot.com/_Ei-hL_regok/Se9MPSnil5I/AAAAAAAAFY8/p-id-_OzEtg/s1600-h/6.JPG"&gt;&lt;img id="BLOGGER_PHOTO_ID_5327560709782017938" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 300px; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_Ei-hL_regok/Se9MPSnil5I/AAAAAAAAFY8/p-id-_OzEtg/s400/6.JPG" border="0" /&gt;&lt;/a&gt;&lt;br /&gt;മ്യൂസിക്കിന്റേയും ശബ്ദങ്ങളുടേയും അകമ്പടിയോടെ ഷോ ആരംഭിക്കാന്‍ തുടങ്ങി. തുടക്കത്തില്‍ ചെറിയ വേയ്ലുകളും മറ്റും ആളുകള്‍ക്ക് രസം പകര്‍ന്നുകൊണ്ടിരുന്നു. പിന്നെ പെട്ടന്ന് എല്ലാ ശബ്ദങ്ങളും നിലച്ചു. ശ്വാസമടക്കിപ്പിടിച്ച് ആ വെള്ളട്ടാങ്കിലേയ്ക്കുറ്റു നോക്കിയിരുന്നു ഞങ്ങള്‍ .&lt;/div&gt;&lt;div&gt;ഹൃദയമിടിപ്പിന് വേഗം കൂടിയോ? മുഖം മുഴുവന്‍ അദ്ഭുതവും ആകാംക്ഷയും നിറഞ്ഞ ഏതോ വികാരം അലയടിക്കേ കില്ലര്‍ വെയ്‌ലിന്റെ വരവില്‍ കാണികള്‍ ഒന്നടങ്കം പകച്ചു. അത്രയ്ക്കായിരുന്നു ആ കാഴ്ച.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;a href="http://3.bp.blogspot.com/_Ei-hL_regok/Se9MP4hWepI/AAAAAAAAFZM/Vhywed1Tbeg/s1600-h/8.JPG"&gt;&lt;img id="BLOGGER_PHOTO_ID_5327560719956605586" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 300px; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_Ei-hL_regok/Se9MP4hWepI/AAAAAAAAFZM/Vhywed1Tbeg/s400/8.JPG" border="0" /&gt;&lt;/a&gt;&lt;br /&gt;വായിച്ചും കേട്ടും മാത്രം അറിഞ്ഞ വന്യതയുടെ പര്യായമായ കൊലകാരന്‍ മത്സ്യം! അവയുടെ പ്രകടനങ്ങള്‍ വിവരണാതീതമാണ്. പരിശീലകര്‍ അവയെ മുകളില്‍ കയറി സവാരി നടത്തി, മനുഷ്യമണം കേട്ടാല്‍ത്തന്നെ വന്യമാകുന്ന അവ പാട്ടുകള്‍ക്കൊത്ത് നൃത്തം ചെയ്തു, അങ്ങനെ കുറെ...&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;a href="http://4.bp.blogspot.com/_Ei-hL_regok/Se9MPoo8ETI/AAAAAAAAFZE/t75F46nibj4/s1600-h/7.JPG"&gt;&lt;img id="BLOGGER_PHOTO_ID_5327560715693461810" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 300px; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_Ei-hL_regok/Se9MPoo8ETI/AAAAAAAAFZE/t75F46nibj4/s400/7.JPG" border="0" /&gt;&lt;/a&gt;&lt;br /&gt;ഇടയ്ക്കിടെ അവയ്ക്ക് തീറ്റയും നല്‍കുന്നുണ്ട്. പ്രകടനങ്ങള്‍ക്കിടയിലെ ചില സമയങ്ങളില്‍ മുന്‍‌നിരകളിലിരിക്കുന്നവരെ നനയ്ക്കുന്നുമുണ്ടായിരുന്നു അവ. പിന്നെ സ്പീഡില്‍ വന്ന് നന്നായി ഫോടൊയ്ക്ക് പോസ് ചെയ്യും.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;a href="http://1.bp.blogspot.com/_Ei-hL_regok/Se9MP3u4rrI/AAAAAAAAFZU/wGFviRVmTQY/s1600-h/9.JPG"&gt;&lt;img id="BLOGGER_PHOTO_ID_5327560719744937650" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 300px; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_Ei-hL_regok/Se9MP3u4rrI/AAAAAAAAFZU/wGFviRVmTQY/s400/9.JPG" border="0" /&gt;&lt;/a&gt;&lt;br /&gt;പ്രതീക്ഷിക്കാത്ത നേരത്ത് ഒരോ ഭാഗത്തുനിന്നും അവ കരണം മറിയും... ഉയരത്തില്‍ം വെച്ചൊരു കമ്പിന്റെ അറ്റത്തെ ഫ്ലാഗിനെ ആവേശത്തോടെ എത്തിപ്പിടിക്കാനാഞ്ഞ കുട്ടിവേയ്ലിനെ കരഘോഷത്തോടെയാണ് കാണികള്‍ എതിരേറ്റത്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;a href="http://2.bp.blogspot.com/_Ei-hL_regok/Se9MQADEAaI/AAAAAAAAFZc/6d4Y9UuNWPA/s1600-h/10.JPG"&gt;&lt;img id="BLOGGER_PHOTO_ID_5327560721977049506" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 300px; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_Ei-hL_regok/Se9MQADEAaI/AAAAAAAAFZc/6d4Y9UuNWPA/s400/10.JPG" border="0" /&gt;&lt;/a&gt;&lt;br /&gt;ഒടുവില്‍ ഷോ തീര്‍ന്നപ്പോള്‍ റ്റാറ്റാ തരാനും മറന്നില്ല കൊലകാരന്മാര്‍ .&lt;br /&gt;ഗാലറിയില്‍ നിന്നിറങ്ങി ആ വെള്ളട്ടാങ്കിനരികിലൂടെ നടക്കുമ്പോഴാണ് ആരോ പറഞ്ഞത്, ഒരിക്കല്‍ കില്ലര്‍ വേയ്ല് ഒരു പരിശീലകയെ ആക്രമിച്ചിട്ടുണ്ടെന്ന്.ഞാന്‍ നടത്തത്തിന് സ്പീഡ് കൂട്ടി.&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;കുറച്ചു നടന്നതിനുശേഷം മറ്റൊരു സ്ഥലത്തെത്തി. മുന്നില്‍ കണ്ട ഇരുട്ടുമൂടിയ കവാടത്തിലൂടെ പതുക്കെ ഞങ്ങള്‍ നടന്നു. ശരിയ്ക്കും സമുദ്രാന്തര്‍ഗര്‍ത്തിലേയ്ക്കു പോകുന്നപോലെ തോന്നി.ചില്ലുകൂട്ടിനുള്ളില്‍ ഒഴുകിക്കളിക്കുന്ന കുഞ്ഞു മത്സ്യങ്ങള്‍ക്ക് ആശ്ചര്യമുണര്‍ത്തുന്ന നിറങ്ങളുടെ വല്ലാത്തൊരു കോമ്പിനേഷനായിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;a href="http://4.bp.blogspot.com/_Ei-hL_regok/Se9Mn9bnDqI/AAAAAAAAFZk/Ws5uguD8liI/s1600-h/11.JPG"&gt;&lt;img id="BLOGGER_PHOTO_ID_5327561133591563938" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 300px; CURSOR: hand; HEIGHT: 400px; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_Ei-hL_regok/Se9Mn9bnDqI/AAAAAAAAFZk/Ws5uguD8liI/s400/11.JPG" border="0" /&gt;&lt;/a&gt;&lt;br /&gt;സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറക്കുമതി ചെയ്തതാണോ ഇവയെ എന്നു തോന്നുംവിധം സുന്ദരികളായിരുന്നു അവ. ആഴിയ്ക്കെങ്ങനെ അഴകില്ലാതെ പോകും!!!&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;a href="http://2.bp.blogspot.com/_Ei-hL_regok/Se9MoDJ8D2I/AAAAAAAAFZs/WAmqPvn8Jbo/s1600-h/12.JPG"&gt;&lt;img id="BLOGGER_PHOTO_ID_5327561135128055650" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 300px; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_Ei-hL_regok/Se9MoDJ8D2I/AAAAAAAAFZs/WAmqPvn8Jbo/s400/12.JPG" border="0" /&gt;&lt;/a&gt;&lt;br /&gt;ആ കാഴ്ച കണ്ടു മതി വരാതെ സമയത്തിന്റെ അതിക്രമത്തെ ശപിച്ചുകൊണ്ട് പുറത്തേയ്ക്കു കടന്നു. പോകുന്ന വഴിയില്‍ നക്ഷത്ര&lt;/div&gt;&lt;div&gt;മത്സ്യത്തിന്റെ ശില്‍പ്പം കണ്ടാണ് ഞാനവിടേയ്ക്ക് വഴി മാറിയത്. തൊട്ടരികിലുള്ള വെള്ളത്തില്‍ യഥാര്‍ത്ഥ മത്സ്യം കിടക്കുന്നുണ്ടായിരുന്നു. പണ്ടെങ്ങോ പാഠപുസ്തകത്തില്‍ നക്ഷത്രമത്സ്യത്തെക്കുറിച്ച് പഠിച്ചതോര്‍ത്തു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;div&gt;&lt;a href="http://1.bp.blogspot.com/_Ei-hL_regok/Se9MoUd-WrI/AAAAAAAAFZ0/ivzpd6HB6QM/s1600-h/13.JPG"&gt;&lt;img id="BLOGGER_PHOTO_ID_5327561139775494834" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 300px; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_Ei-hL_regok/Se9MoUd-WrI/AAAAAAAAFZ0/ivzpd6HB6QM/s400/13.JPG" border="0" /&gt;&lt;/a&gt;&lt;br /&gt;അവിടെ നിന്നും ചെറിയൊരു പാലം കടന്നതും പകച്ചപോലെ ഞാനവിടെ തറഞ്ഞു നിന്നു. അത്രയ്ക്കു മനോഹരമായിരുന്നു അവിടെ കണ്ടത്. അനുസരണയോടെ കുണുങ്ങി നടക്കുന്ന  Flemingo  പക്ഷികള്‍&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;a href="http://1.bp.blogspot.com/_Ei-hL_regok/Se9MofD2UBI/AAAAAAAAFZ8/IhS3ddAsSow/s1600-h/14.JPG"&gt;&lt;img id="BLOGGER_PHOTO_ID_5327561142618705938" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 300px; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_Ei-hL_regok/Se9MofD2UBI/AAAAAAAAFZ8/IhS3ddAsSow/s400/14.JPG" border="0" /&gt;&lt;/a&gt;&lt;br /&gt;അവയ്ക്കു കൂട്ടായി താറാവുകളും ഉണ്ടായിരുന്നു&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;a href="http://2.bp.blogspot.com/_Ei-hL_regok/Se9MogrWNFI/AAAAAAAAFaE/F5yHaMpZoFs/s1600-h/15.JPG"&gt;&lt;img id="BLOGGER_PHOTO_ID_5327561143052809298" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 300px; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_Ei-hL_regok/Se9MogrWNFI/AAAAAAAAFaE/F5yHaMpZoFs/s400/15.JPG" border="0" /&gt;&lt;/a&gt;&lt;br /&gt;വൈകുന്നേരമായിത്തുടങ്ങിയിരുന്നു അപ്പോഴേയ്ക്കും. അതിവേഗം കറങ്ങിത്തിരിഞ്ഞ് വെള്ളത്തിലേയ്ക്ക് കുതിക്കുന്ന റയ്‌ഡുകള്‍ക്കുശേഷം പെന്‍‌ഗ്വിനുകളെ കാണാനുറപ്പിച്ചു.നടന്നു നീങ്ങവേ ചില കുറുകല്‍ ശബ്ദങ്ങള്‍ കേട്ടു തുടങ്ങി. അപ്രതീക്ഷിതമെന്നോണമാണ് എന്റെ കണ്ണുകള്‍ അവിടെയ്ക്കു തിരിഞ്ഞത്. കൂട്ടമായും ഒറ്റയ്ക്കും നില്‍ക്കുന്ന പെന്‍‌ഗ്വിനുകള്‍ .കുഞ്ഞു പെന്‍‌ഗ്വിനുകള്‍ നടക്കാന്‍ പഠിക്കുന്നു, ചിലത് വഴുക്കി വീഴുന്നു. ആരേയും ഗൌനിക്കാതെ അവ നിന്ന നില്‍പ്പില്‍ എന്തൊക്കെയോ സംസാരിക്കുകയാണ്.കൌതുകകരമായ കാഴ്ച!&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;a href="http://4.bp.blogspot.com/_Ei-hL_regok/Se9M1uewLQI/AAAAAAAAFaM/Oee83jodfVw/s1600-h/16.JPG"&gt;&lt;img id="BLOGGER_PHOTO_ID_5327561370096381186" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 400px; CURSOR: hand; HEIGHT: 300px; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_Ei-hL_regok/Se9M1uewLQI/AAAAAAAAFaM/Oee83jodfVw/s400/16.JPG" border="0" /&gt;&lt;/a&gt;&lt;br /&gt;തണുപ്പ് തുടങ്ങിയിരിക്കുന്നു. എങ്കിലും അത് വകവെയ്ക്കാതെ റാപ്പിഡ് രാഫ്റ്റ് റൈഡിലേയ്ക്ക് പോയി. വട്ടത്തിലുള്ള ഒരു റാഫ്റ്റ്. ഞങ്ങല്‍ മൂന്നു പേരും വേറെ മൂന്നു പേരുംകൂടി റൈഡ് ആരംഭിച്ചു. വെള്ളത്തിലൂടെ ഇളകിയാടി മുന്നോട്ട്... ഒരു വളവു കഴിഞ്ഞതും മുകളില്‍ നിന്നും തണുത്ത വെള്ളം ഞങ്ങളുടെ ദേഹത്തേയ്ക്ക് പൈപ്പിലെന്നപോലെ ചീറ്റി.പ്രതീക്ഷിക്കാതെ എത്തിയ ആ വെള്ളത്തുള്ളികള്‍ ഞങ്ങളെ മൊത്തം നനച്ചു. കാമെറ നനയാതിരിയ്ക്കാന്‍ അതൊതുക്കിപ്പിടിച്ചു. സ്പീഡ് ഒന്നു കുറഞ്ഞു. റൈഡ് കഴിഞ്ഞെന്നു കരുതി.പക്ഷേ പെട്ടന്ന് മുന്നോട്ടെടുത്ത റാഫ്റ്റ് കുത്തനെ ഒരൊറ്റ ചാട്ടം , ഇരുട്ടിലൂടെ, മുകളില്‍ നിന്നും കുതിയ്ക്കുന്ന വെള്ളത്തിനു താഴേക്കൂടി ഞങ്ങള്‍ മറുപുറത്തെത്തി. സംഭവിച്ചതെന്തെന്ന് അദ്ഭുതത്തോടെ വീക്ഷിച്ചു. പതുക്കെ റാഫ്റ്റില്‍ നിന്നും ഇറങ്ങി, തണുത്ത് വിറച്ചു കൊണ്ട് നടന്നു. കുറച്ചു നടന്നതുമാണ് രണ്ടു കുട്ടികള്‍ എന്തോ ഒപ്പിയ്ക്കുന്നത് കണ്ടത്. മെല്ലെ പോയിനോക്കി. റാഫ്റ്റിലൂടെ പോകുന്നവരുടെ ശരീരത്തിലേയ്ക്ക് വെള്ളം പമ്പ് ചെയ്യുകയാണവര്‍ . കുറച്ച് മുന്‍പ് ഞങ്ങളെ നനപ്പിച്ചതും ഇവരുടെ പണിയായിരുന്നു. 25സെന്റ് ഇട്ടാല്‍ ആര്‍ക്കും റാഫ്റ്റിലെ യാത്രക്കാരെ നനയ്ക്കാം. എന്തായാലും നനഞ്ഞു, എന്നാ ഇനി പോണോരും നനയട്ടെ എന്നു കരുതി 25സെന്റ് കൊടുത്ത് കുറച്ച് പേരെ നനപ്പിച്ചു, സമാധാനമായത് അപ്പോഴാ. മറ്റുള്ളവര്‍ക്കിട്ട് പണിയാന്‍ ഒരുവിധമെല്ലാര്‍ക്കും താത്പര്യമുണ്ടെന്നതിനുള്ള തെളിവാണ് നിറഞ്ഞുകിടന്ന ആ കാശുകുടുക്ക കാട്ടിത്തന്നത്.&lt;br /&gt;&lt;br /&gt;രാത്രിയായിക്കഴിഞ്ഞിരുന്നു അപ്പോഴേയ്ക്കും. തണുത്ത കാലാവസ്ഥയും ദേഹത്തെ വെള്ളവും കൂടി ആകെ വിറപ്പിച്ചു. എങ്കിലും നടന്നു. പകല്‍ കണ്ട ഷാമൂ ഷോ രാത്രിയും ഉണ്ട്. ലൈറ്റുകള്‍ കൊണ്ട് ആകര്‍ഷകമായ ഷാമൂ ഷോ വര്‍ണ്ണാഭമായിരുന്നു. മനോഹരമായ ആ ഷോയ്ക്കു ശേഷം അവസാനത്തെ റൈഡിലേയ്ക്ക് ഞങ്ങള്‍ നടന്നു. സ്കൈ ടവര്‍ എന്ന റൈഡ്.&lt;br /&gt;&lt;br /&gt;&lt;div&gt;&lt;a href="http://4.bp.blogspot.com/_Ei-hL_regok/SfYkG1jwNSI/AAAAAAAAFbQ/jMRN8cyOcts/s1600-h/DSC00615.JPG"&gt;&lt;img id="BLOGGER_PHOTO_ID_5329486908914414882" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 240px; CURSOR: hand; HEIGHT: 400px; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_Ei-hL_regok/SfYkG1jwNSI/AAAAAAAAFbQ/jMRN8cyOcts/s400/DSC00615.JPG" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;265 ഫീറ്റ് മുകളിലേയ്ക്ക് ഒരു യാത്ര. കുറച്ച് പേടിയോടെയാണ് അതിലേയ്ക്ക് കയറിയത്. കറങ്ങിക്കൊണ്ടെയിരിക്കുന്നതിനാല്‍ സാന്‍ഡ്യാഗോ നഗരത്തിന്റെ എല്ലാ ഭാഗവും ഒരുപോലെ കാണാം. ഏറ്റവും മുകളിലെത്തിയതും മനോഹരമായ പനോരമിക് കാഴ്ചയില്‍ ആ നഗരം ജ്വലിയ്ക്കുന്നതുപോലെ തോന്നി. അത്യുജ്ജലമായ കാഴ്ച. ഏത് ഭാഗത്തേയ്ക്ക് നോക്കിയാലും 100 മൈലുകളോളം സുന്ദരമായി വീക്ഷിയ്ക്കാം. രാത്രിയുടെ പ്രഭാപൂരത്തില്‍ ഭൂമിയില്‍ നിന്നും അത്രയുമുയരത്തില്‍ അങ്ങനെയൊരു കാഴ്ച! ഒരിക്കലുമത് മനസ്സില്‍നിന്നും മായില്ല. ഷാമൂ ഷോ നടക്കുന്ന സ്റ്റേഡിയത്തില്‍ നിന്നും സ്കൈടവറിന്റെ ഫോടോ ഒപ്പിച്ചെടുത്തു തിരിച്ചുപോകുന്നതിനുമുന്‍പേ. അതില്‍ കാണുന്ന ഏറ്റവും മുകളിലത്തെ ചുകന്ന വെളിച്ചം വരെയാണ് മുകളിലോട്ടുള്ള യാത്ര.&lt;br /&gt;&lt;a href="http://4.bp.blogspot.com/_Ei-hL_regok/Se9M1i-gPdI/AAAAAAAAFaU/BYl7p-WgEGs/s1600-h/17.JPG"&gt;&lt;img id="BLOGGER_PHOTO_ID_5327561367008329170" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 300px; CURSOR: hand; HEIGHT: 400px; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_Ei-hL_regok/Se9M1i-gPdI/AAAAAAAAFaU/BYl7p-WgEGs/s400/17.JPG" border="0" /&gt;&lt;/a&gt;&lt;br /&gt;ഇനിയുമൊരുപാട് അദ്ഭുതങ്ങളെ പ്രതീക്ഷിച്ചിരിയ്ക്കുന്ന സീവേള്‍ഡില്‍ നിന്നും മടങ്ങുമ്പോള്‍ കാഴ്ചകളൊക്കെ കണ്ടു മതിവരാത്തപോലെ തോന്നി... &lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5124308887928711650-1968093551827451761?l=sanchaarasaahithyam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sanchaarasaahithyam.blogspot.com/feeds/1968093551827451761/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5124308887928711650&amp;postID=1968093551827451761' title='73 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5124308887928711650/posts/default/1968093551827451761'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5124308887928711650/posts/default/1968093551827451761'/><link rel='alternate' type='text/html' href='http://sanchaarasaahithyam.blogspot.com/2009/04/blog-post.html' title='സീവേള്‍ഡ്'/><author><name>പ്രിയ ഉണ്ണികൃഷ്ണന്‍</name><uri>http://www.blogger.com/profile/11836794412558999450</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='22' height='32' src='http://4.bp.blogspot.com/_Ei-hL_regok/SV2HdgOWjKI/AAAAAAAAEsI/tlyvwePw924/S220/Front+Cover.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_Ei-hL_regok/Se9Lysj2mAI/AAAAAAAAFYU/45aRWKE43MY/s72-c/1.JPG' height='72' width='72'/><thr:total>73</thr:total></entry><entry><id>tag:blogger.com,1999:blog-5124308887928711650.post-8999261680104363503</id><published>2008-08-30T22:30:00.000-07:00</published><updated>2008-08-30T11:12:42.899-07:00</updated><category scheme='http://www.blogger.com/atom/ns#' term='അമേരിക്ക'/><title type='text'>താരസംഗമം</title><content type='html'>&lt;div id="ms__id9077"&gt;ആഗസ്റ്റ് രണ്ട്. ഉദയകിരണങ്ങള്‍ തീക്ഷ്ണമാകുന്നതിനുമുന്‍പേ ചെറിയൊരു യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഒമ്പത് മണിയായപ്പോഴേയ്ക്കും ഞാനും ഉണ്ണിയും ഡാലസ്സില്‍ നിന്നും പതിനാല് മൈല്‍ അകലത്തിലുള്ള ഇര്‍വിങ്ങിലെ സുഹൃത്തിന്റെ വീട്ടിലേയ്ക്ക് പുറപ്പെട്ടു. അരമണിക്കൂറില്‍ അവിടെ എത്തി. സുഹൃത്തും ഭാര്യയും ഞങ്ങളേയും കാത്തിരിയ്ക്കു കയായിരുന്നു. സമയം ഒട്ടും കളയാതെ അവിടെനിന്നും ഞങ്ങള്‍ നാലുപേരും ഹ്യൂസ്റ്റണിലേയ്ക്ക് തിരിച്ചു.പത്തുമിനിറ്റിനുള്ളില്‍ ഹൈവേയില്‍ക്കയറി. നാലരമണിക്കൂര്‍ യാത്രയുണ്ട് ഹ്യൂസ്റ്റണിലേയ്ക്ക്. പാട്ടും&lt;br /&gt;കൊച്ചുവര്‍ത്തമാനങ്ങളുമായി കറുത്ത ഫോഡ് കുതിച്ചു പായുമ്പോള്‍ എന്റെ കണ്ണുകള്‍ പുറത്തെ പച്ചപ്പിനെ ആസ്വദിയ്ക്കുകയായിരുന്നു. &lt;/div&gt;&lt;div id="ms__id9079"&gt;&lt;br /&gt;അമേരിക്കന്‍ ഭക്ഷണത്തോടുള്ള ഇഷ്ടക്കുറവ് ആവശ്യത്തിനുള്ള ഭക്ഷണം കയ്യില്‍ കരുതാന്‍ പ്രേരിതമായി. അതുകൊണ്ട് തന്നെ മൂന്നുമണിക്കൂര്‍&lt;br /&gt;യാത്ര ആയപ്പോഴേയ്ക്കും ഭക്ഷണം കഴിയ്ക്കാന്‍ പറ്റിയ സ്ഥലം അന്വേഷിക്കാന്‍ തുടങ്ങി. അതിനിടയ്ക്കാണ് ദിലീപ് ഫോണ്‍&lt;br /&gt;ചെയ്തത് ( &lt;a href="http://chillujaalakathinappuram.blogspot.com/"&gt;വാല്‍മീകി&lt;/a&gt;). ഹ്യൂസ്റ്റണില്‍ത്തന്നെയാണ് അവരുടെ വീട്. ഞങ്ങള്‍ പോകുന്ന വഴിയില്‍ നിന്നും കുറച്ച് മാറി അധികം അകലത്തിലല്ലാതെ. പിന്നെ ഒട്ടും ആലോചിച്ചില്ല വണ്ടി ഹൈവേയില്‍ നിന്നും ഫോര്‍ട്ടിഫൈവ് എക്സിറ്റില്‍ റൈറ്റ് ടേണടിച്ച് റോഡിലൂടെ ഒമ്പത് മൈല്‍ സഞ്ചരിച്ച് അവര്‍ താമസിയ്ക്കുന്ന സ്ഥലത്തെത്തി. വിശപ്പ് നല്ലതുപോലെ ഉണ്ടായിരുന്നതുകൊണ്ട് ഞങ്ങളെല്ലാവരും ഭക്ഷണം കഴിച്ചുകൊണ്ട് തന്നെ കുശലാന്വേഷണങ്ങള്‍&lt;br /&gt;നടത്തി. എന്റെ അടുത്ത സുഹൃത്തായ ദിലീപിന്റെ വീട്ടില്‍ നിന്നും പറ്റാവുന്നത്ര പുസ്തകങ്ങളും എടുത്ത് സ്നേഹനിര്‍ഭരമായ ആ കൂടിക്കാഴ്ചയ്ക്ക് വിടപറഞ്ഞ് വീണ്ടും ഞങ്ങള്‍ യാത്ര തുടര്‍ന്നു. &lt;/div&gt;&lt;div id="ms__id9081"&gt;&lt;br /&gt;ഇരുപതുമിനുറ്റിനകം, നാലുമണിയായപ്പോഴേയ്ക്കും നേരത്തെ ബുക്ക് ചെയ്ത മാര്യട് ഹോട്ടലിലെത്തി. റൂമിലെത്തി ഒരുറക്കവും കുളിയുമൊക്കെ കഴിഞ്ഞ് അല്പനേരം വിശ്രമിച്ചു. &lt;/div&gt;&lt;div id="ms__id9083"&gt;&lt;br /&gt;ഏഴ് മണിയായപ്പോഴേയ്ക്കും ഞങ്ങളെല്ലാവരും റെഡിയായി ഹോട്ടലിനു താഴെയെത്തി. റൂട്ട്മാപ് നോക്കി വഴിയൊക്കെ കണ്ടുപിടിച്ച് ഈ യാത്രയുടെ ലക്ഷ്യസ്ഥാനത്തേയ്ക്ക് പോകാനുറച്ചു. ഏതാണ്ട് ഇരുപതുമിനുറ്റ് യാത്രയ്ക്കു ശേഷം ടൊയോറ്റ സെന്ററിനരികില്‍ വണ്ടി പാര്‍ക്ക് ചെയ്ത് നേരേ മുന്നോട്ട് നടന്നു. തിരക്ക് തുടങ്ങിയിരിയ്ക്കുന്നു. &lt;/div&gt;&lt;div id="ms__id9084"&gt;&lt;br /&gt;ബാഗ് ചെക്കിങും ടിക്കറ്റ് ചെക്കിങും കഴിഞ്ഞ് സ്റ്റേഡിയത്തിനുള്ളിലേയ്ക്ക് കയറി. പന്ത്രണ്ടാം വരിയിലെ അടുത്തടുത്ത സീറ്റുകളിലിരുന്നു. ആളുകള്‍ വന്നുകൊണ്ടേയിരിയ്ക്കുന്നു. പതിനയ്യായിരത്തോളം ആളുകള്‍ക്കിരിയ്ക്കാന്‍ പറ്റുന്ന ടൊയോറ്റ സെന്റെറിലെ സ്റ്റേഡിയം മിനുറ്റുകള്‍ക്കകം നിറഞ്ഞു. ടെക്നിക്കല്‍ സപ്പോര്‍ട്ടുകാര്‍ക്കും സ്പോണ്‍സേഴ്സുമാര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ഷോ ആരംഭിച്ചു, അമിതാഭ് ബച്ചന്‍ നയിക്കുന്ന വേള്‍ഡ് ടൂര്‍ , “അണ്‍ഫോര്‍ഗെറ്റബിള്‍ “!&lt;/div&gt;&lt;p&gt;&lt;img id="BLOGGER_PHOTO_ID_5239995369429249394" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_Ei-hL_regok/SLg0BpuFrXI/AAAAAAAADmY/K4QvyoNP6r8/s320/1.JPG" border="0" /&gt; മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ മകനും നടനുമായ റിതേഷ് ദേശ്‌മുഖ് ആയിരുന്നു ആദ്യത്തെ പെര്‍ഫോമര്‍ . അനായാസമായ കോമെഡിയിലൂടെ വെള്ളിത്തിരയില്‍ തിളങ്ങുന്ന റിതേഷ് ചുറുചുറുക്കോടെ സ്റ്റേജില്‍ ആടിപ്പാടുമ്പോള്‍ നിലയ്ക്കാത്ത ആരവമായിരുന്നു സ്റ്റേഡിയത്തില്‍ . ആത്മവിശ്വാസവും എനെര്‍ജെറ്റിക്കും സമന്വയിച്ച റിതേഷിന്റെ പ്രകടനം അക്ഷരാര്‍ത്ഥത്തില്‍ പ്രതീക്ഷയ്ക്കുമപ്പുറത്തായിരുന്നു. കാണികള്‍ക്കു മുന്നില്‍ ശിരസാ നമിച്ച് നന്ദി പറഞ്ഞ റിതേഷ് പ്രിറ്റി സിന്‍ഡയെ ക്ഷണിച്ചുകൊണ്ടാണ് വേദി വിട്ടത്. &lt;/p&gt;&lt;p&gt;&lt;img id="BLOGGER_PHOTO_ID_5239995373379626690" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_Ei-hL_regok/SLg0B4b7psI/AAAAAAAADmg/5uzSvhsUAuU/s320/2.JPG" border="0" /&gt;&lt;br /&gt;മങ്ങിയവെളിച്ചത്തില്‍ നിന്നും നേരിയ ശബ്ദത്തിലുള്ള ഹിന്ദിപാട്ട് പതുക്കെ ഉയര്‍ന്നു.ഡാന്‍സേഴ്സിന്റെ നീക്കങ്ങള്‍ക്കനുസരിച്ച് കളര്‍ലൈറ്റുകള്‍ പടര്‍ന്നു. തെളിഞ്ഞ വെളിച്ചത്തിലൂടെ നുണക്കുഴിയില്‍ ചിരിയുടെ സൌന്ദര്യമൊളിപ്പിച്ചുവെച്ച പ്രിറ്റി കണ്ണഞ്ചിപ്പിയ്ക്കുന്ന വേഷവിധാനങ്ങളോടെ സ്റ്റേജിനു മുന്നിലെത്തി.&lt;br /&gt;ചടുലമായ നൃത്തച്ചുവടുകളില്‍ ആര്‍ത്തിരമ്പിയ ഹ്യൂസ്റ്റണിലെ സുഹൃത്തുക്കളോട് എങ്ങനെ നന്ദി പറയണമെന്നറിയാതെ ചിരിയുടെ&lt;br /&gt;രാജകുമാരി സ്റ്റേജില്‍ കുണുങ്ങിനിന്നു. പിന്നെ അടുത്ത പെര്‍ഫോമറെ ക്ഷണിച്ചുകൊണ്ട് മെല്ലെ വേദി വിട്ടു. &lt;/p&gt;&lt;p&gt;&lt;img id="BLOGGER_PHOTO_ID_5239995383736094914" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_Ei-hL_regok/SLg0CfBG0MI/AAAAAAAADmo/OtaHpdirkUo/s320/3.JPG" border="0" /&gt;&lt;br /&gt;സ്റ്റേജിലേയ്ക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്ന കാണികളെ പറ്റിച്ചുകൊണ്ട് ആളുകള്‍ക്കിടയിലൂടെ അഭിഷേക് എത്തി. സെക്യൂരിറ്റി ഗാര്‍ഡുകളുടെ അകമ്പടിയോടെ ആരാധകരുടെ സ്നേഹപ്രകടനങ്ങള്‍ ഏറ്റുവാങ്ങി&lt;br /&gt;ക്കൊണ്ടായിരുന്നു അഭിഷേകിന്റെ വരവ്.&lt;br /&gt;വര്‍ണ്ണപ്പകിട്ടാര്‍ന്ന കോസ്റ്റ്യൂംസ് അഭിഷേകിന് നന്നേ ഇണങ്ങുന്നുണ്ടായിരുന്നു. വിസ്മയിപ്പിക്കുന്ന സ്റ്റേജ് അലങ്കാരങ്ങള്‍ ആ പ്രകടനത്തിന് മാറ്റുകൂട്ടി.&lt;br /&gt;തുടരെ രണ്ട് ഡാന്‍സ് പെര്‍ഫോം ചെയ്തതുകൊണ്ടുള്ള ക്ഷീണം കൊണ്ടാകാം കാണികളോട് സംസാരിയ്ക്കുമ്പോള്‍ ആ സ്വരത്തില്‍ ഒരു ഇടര്‍ച്ച. &lt;img id="BLOGGER_PHOTO_ID_5239995385948821698" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_Ei-hL_regok/SLg0CnQqWMI/AAAAAAAADmw/eTa_JFQIeYE/s320/4.JPG" border="0" /&gt;അടുത്ത പെര്‍ഫോമറെ ക്ഷണിക്കാന്‍ പോകുകയാണെന്ന് അഭിഷേക് പറഞ്ഞതും നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയത്തില്‍ നിന്നും ആരവമുയര്‍ന്നു. അടുത്തതായി വരാന്‍ പോകുന്നത് ആരാണെന്ന് എല്ലാവര്‍ക്കും&lt;br /&gt;അറിയാമായിരുന്നു. കറുപ്പുവേഷത്തില്‍ ധവളത്തിളക്കത്തോടെ നക്ഷത്രത്തിനു നടുവില്‍ മറ്റൊരു തേജസ്സായി നീലക്കണ്ണുകളുള്ള സുന്ദരി പ്രത്യക്ഷമായതും നിലയ്ക്കാത്ത കയ്യടിയും ആരവവുമുയര്‍ന്നു. &lt;/p&gt;&lt;p&gt;&lt;img id="BLOGGER_PHOTO_ID_5239995390581415170" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_Ei-hL_regok/SLg0C4hKHQI/AAAAAAAADm4/V1q9HpsTohQ/s320/5.JPG" border="0" /&gt;&lt;br /&gt;ആഴക്കടലിന്റെ സൌന്ദര്യം അപ്പാടെ കണ്ണുകളിലേയ്ക്കാവാഹിച്ച ഐശ്വര്യ റായ് ബച്ചന്‍ അഴകിലും മികവിലും ഏറെ മുന്നില്‍ത്തന്നെ! അനായാസമായ നൃത്തച്ചുവടുകള്‍ ആ സൌന്ദര്യത്തിന് മാറ്റുകൂട്ടി. കണ്ടിന്യൂസായി&lt;br /&gt;തുടര്‍ന്ന ആവസാന സ്റ്റെപ്പില്‍ അഭിഷേകും റിതേഷും കൂട്ടുവന്നതോടെ അരങ്ങ് ഉജ്ജ്വലമായി &lt;img id="BLOGGER_PHOTO_ID_5240011600047309634" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_Ei-hL_regok/SLhCyZe_A0I/AAAAAAAADpI/9IvAR0cUGKI/s320/6.JPG" border="0" /&gt;&lt;br /&gt;ഇത്രയും വലിയൊരു ആള്‍ക്കൂട്ടത്തിനു മുന്നില്‍ ആദ്യമായാണ് പെര്‍ഫോം&lt;br /&gt;ചെയ്യുന്നതെന്നു പറയുമ്പോള്‍ അവരുടെ കണ്ണുകള്‍ക്ക് തിളക്കമേറി. ജയാബച്ചനെ സ്റ്റേജിലേയ്ക്കു ക്ഷണിച്ചുകൊണ്ട് ഐശ്വര്യ ഓടിമറയുന്നതുവരെ ഓഡിയന്‍സില്‍ നിന്നും ആരവമുയര്‍ന്നു&lt;br /&gt;കൊണ്ടേയിരുന്നു. ഗ്ലോബല്‍ വാമിങ്ങിനെക്കുറിച്ചുള്ള ചെറിയൊരു സ്പീച്ച് ആയിരുന്നു ജയാ ബച്ചന്റേത്. &lt;/p&gt;&lt;p&gt;വിശാല്‍ ശേഖര്‍ ജോഡിയുടെ ഹരം പിടിപ്പിയ്ക്കുന്ന മൂന്നു പാട്ടുകളായിരുന്നു പിന്നീടുണ്ടായത്. പുത്തന്‍ തലമുറയുടെ പ്രിയപ്പെട്ട ഗായകര്‍ക്ക് വന്‍‌വരവേല്‍പ്പായിരുന്നു ഒരുങ്ങിയത്. &lt;img id="BLOGGER_PHOTO_ID_5240011600857314962" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_Ei-hL_regok/SLhCycgGtpI/AAAAAAAADpA/t2XCsXDNgQg/s320/7.JPG" border="0" /&gt;അലയൊലികളടങ്ങി സംഗീതം നിലച്ച സ്റ്റേജിലെ ഇരുട്ടില്‍നിന്നും ബോളിവുഡിന്റെ ഇതിഹാസതാരം കറുപ്പിന്റെ ഏഴഴകില്‍ പ്രത്യക്ഷപ്പെട്ടതും ആരവങ്ങള്‍ സീമകള്‍ ലംഘിക്കുകയായിരുന്നു&lt;img id="BLOGGER_PHOTO_ID_5240009261154637842" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_Ei-hL_regok/SLhAqQbhGBI/AAAAAAAADow/hqIQXrqiuHY/s320/8.JPG" border="0" /&gt;ജോലിയന്വേഷിച്ചു നടന്ന കാലത്ത് സ്വന്തം ശബ്ദം ശാപമായി മാറിയ അവസരങ്ങളില്‍ വല്ലാത്തൊരു തോല്‍‌വിയോടെ പിന്‍‌വാങ്ങിയ നിമിഷങ്ങള്‍ . പിന്നീട് അതേ ഘനഗംഭീരമായ ശബ്ദം കൊണ്ട്&lt;br /&gt;ബോളിവുഡിനെ സ്വന്തം കൈപ്പിടിയിലൊതുക്കിയ അതുല്ല്യപ്രതിഭ അമിതാഭ് ബച്ചന്‍&lt;img id="BLOGGER_PHOTO_ID_5240009261130463906" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_Ei-hL_regok/SLhAqQVwOqI/AAAAAAAADoo/5PQnIk087jg/s320/9.JPG" border="0" /&gt; സ്വതസിദ്ധമായ ശൈലിയിലുള്ള ചുവടുകള്‍ വെച്ച് പാട്ടിനെ കൊഴുപ്പിച്ച സമയങ്ങളില്‍ ആരാധകര്‍ ആവേശത്തിന്റെ പീക്കിലായിരുന്നു. സ്ക്രീനില്‍ അമിതാഭ് ബച്ചന്റെ പഴയകാല സിനിമകളുടെ സ്റ്റില്‍‌സ് മിന്നിമറഞ്ഞുകൊണ്ടേയിരുന്നു. എല്ലാവരും കേള്‍ക്കാന്‍ കൊതിച്ചിരുന്ന&lt;br /&gt;ആ ശബ്ദം നന്ദിപ്രകടനത്തിലൂടെ ഒഴുകിയെത്തിയത് മറ്റൊരു ആവേശത്തിമിര്‍പ്പിന് കാരണമായി. തുടര്‍ന്ന് അടുത്ത പെര്‍ഫോമന്‍സ് ആരംഭിച്ചു. &lt;img id="BLOGGER_PHOTO_ID_5240009260308017378" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_Ei-hL_regok/SLhAqNRqsOI/AAAAAAAADog/8vowhZHVtAo/s320/10.JPG" border="0" /&gt;മൈക്കിലൂടെയെത്തിയ അമിതാഭിന്റെ ശബ്ദം പാട്ടിന്റെ പകുതിയില്‍ പെട്ടന്നു നിന്നു.മൈക്ക് കണക്ഷന് എന്തോ പ്രോബ്ലം. കോടികള്‍ ലാഭമുണ്ടാക്കുന്ന ഷോയുടെ ഇടയില്‍ ഇങ്ങനെയൊരു തകരാര്‍ തീര്‍ത്തും&lt;br /&gt;അപ്രതീക്ഷിതം.സംഭവം എന്താണെന്നു പെട്ടന്നു മനസ്സിലാക്കിയ മറ്റുതാരങ്ങള്‍ ഉടനെത്തന്നെ സ്റ്റേജിലേയ്ക്ക് വന്ന് ചുവടുകള്‍ വെച്ചു. അനാവശ്യമായ കൂവലോ ആര്‍പ്പുവിളിയോ ഇല്ലാതെ പതിനയ്യായിരത്തോളം വരുന്ന കാണികള്‍ ഒന്നടങ്കം കയ്യടിച്ച് ആ ‘ അഭിശപ്തനിമിഷത്തെ ‘ മനോഹരമാക്കി.&lt;br /&gt;ഒരു മിനിറ്റ് കഴിഞ്ഞതും എല്ലാം ശരിയായി.അത്രയും വലിയ ഓഡിയന്‍സില്‍ നിന്നും അദ്ദേഹത്തിനു കിട്ടിയ സപ്പോര്‍ട്ട് ആ വ്യക്തിത്വത്തിനുള്ള ബഹുമതിയാണെന്നു പറയാതെ വയ്യ. വീണ്ടും പാട്ട് തുടര്‍ന്നു. ശേഷം, ഓഡിയന്‍സില്‍ നിന്നും അതിനിരട്ടി മധുരമുള്ള പ്രതികരണം ലഭിച്ചതില്‍ ആവോളം നന്ദി പറഞ്ഞുകൊണ്ട് അമിതാഭ് തല്‍ക്കാലത്തേയ്ക്ക് വിടവാങ്ങി. &lt;/p&gt;&lt;p&gt;ആഗസ്ത് രണ്ട്. അതിനെന്താണിത്ര പ്രത്യേകത എന്നു ചോദിച്ചാല്‍ ഒന്നുമില്ല. പക്ഷേ, അമിതാഭ് ബച്ചനും അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ക്കും ആ ദിവസം വലുതാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ആഗസ്ത് രണ്ടിനാണ് പൊലിഞ്ഞുപോയെന്നു കരുതിയ ആ മഹാ പ്രതിഭ മരണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് ജീവിതത്തിലേയ്ക്ക് ഊര്‍ജ്ജസ്വലനായി തിരിച്ചുവന്നത്. അതുകൊണ്ടാവാം അഭിഷേക് ഈ ആഗസ്ത് രണ്ടിനെ അച്ഛന്റെ പിറന്നാളെന്നു വിശേഷിപ്പിച്ചത് . പിറന്നാള്‍ സമ്മാനമായി അമിതാഭിന്റെ എക്കാലത്തേയും ഹിറ്റ് ആയ ഡോണിലെ “ പാന് ബനാറസ്‌വാല” എന്ന പ്രിയഗാനത്തിനൊത്ത് അഭിഷേക് ചുവടുവെച്ചു. ആ വേഷവും തലേക്കെട്ടും സ്റ്റൈലുമെല്ലാം അമിതാഭ് ബച്ചനെ അനുകരിയ്ക്കാന്‍ ‍ശ്രമിച്ചുകൊണ്ടായിരുന്നു.&lt;/p&gt;&lt;p&gt;തുടര്‍ന്ന് ഐശ്വര്യ “ പര്‍ദേശിയാ “ പാട്ടിനൊത്ത് മനോഹരമായ നൃത്തമവതരിപ്പിച്ചു, ഇടയ്ക്ക് അഭിഷേകും അതില്‍ പങ്കാളിയായി. മഞ്ഞപ്പകിട്ടിന്റെ തിളക്കത്തില്‍ വല്ലാത്തൊരു ഭംഗിയായിരുന്നു നീലക്കണ്ണുകാരിയ്ക്ക് !&lt;/p&gt;&lt;p&gt;&lt;img id="BLOGGER_PHOTO_ID_5240009260847981394" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_Ei-hL_regok/SLhAqPSZ41I/AAAAAAAADoY/868ShyMxcD8/s320/11.JPG" border="0" /&gt;ആ നൃത്തച്ചുവടുകളുടെ താളം കാണികളില്‍ നിന്നും മറയുമ്പോഴേയ്ക്കും റിതേഷ് ദേശ്‌മുഖും പ്രിറ്റിയും ‘ ഹം ‘ എന്ന സിനിമയിലെ ഹിറ്റ് ഗാനത്തിന് ഹരം പകര്‍ന്നു. &lt;/p&gt;&lt;p&gt;പ്രായം സൌന്ദര്യത്തിനു മുന്നില്‍ കീഴടങ്ങുമെന്നതിന്റെ ഉത്തമ ഉദാഹരണമായി തൊണ്ണൂറുകളില്‍ ഒരു ലഹരി പോലെ പടര്‍ന്ന തരംഗം മാധുരി ദീക്ഷിത് യാതൊരു പതര്‍ച്ചയുമില്ലാതെയാണ് സ്റ്റേജിലെത്തിയത്.&lt;br /&gt;മനോഹരമായൊരു പൂ വിടര്‍ന്നതിന്റെ അകമ്പടിയോടെയാണ് അവരെത്തിയത്. നായികാപ്രാധാന്യമുള്ള കഥകളില്‍ അഭിനയചാരുതയും നൃത്തപാടവവും ഒരുപോലെ തെളിയിച്ച എന്നത്തേയും താരറാണിയ്ക്ക് വമ്പിച്ച വരവേല്‍പ്പായിരുന്നു ഹ്യൂസ്റ്റണിലെ സദസ്സ് നല്‍കിയത്. അന്നും ഇന്നും ഒരുപോലെ എല്ലാവരും ആസ്വദിയ്ക്കുന്ന തേസാബിലെ “ ഏക് ദോ തീന്‍ “ വീണ്ടുമൊരിക്കല്‍ക്കൂടി മാധുരിയുടെ മാസ്മരികപ്രകടനത്തില്‍ അനശ്വരമായപ്പോള്‍ കാണിക&lt;a href="http://4.bp.blogspot.com/_Ei-hL_regok/SLg_bvRDNuI/AAAAAAAADno/fRS8_SJjXmw/s1600-h/12.JPG"&gt;&lt;/a&gt;ള്‍ക്കത് ആ ഷോയിലെ ഏറ്റവും വലിയ പെര്‍ഫോമന്‍സ് ആയി മാറി. ഹിറ്റ് ഗാനങ്ങള്‍ക്കൊത്ത് ആടിത്തിമിര്‍ത്ത മാധുരിയ്ക്കൊപ്പം കാണികളും കൂടുകയായിരുന്നു. ‘ആജ നച്‌ലേ‘ യിലൂടെ രണ്ടാം വരവ് ഗംഭീരമാക്കിയ ആ നൃത്തപാടവം ബഹുമാനിക്കപ്പെടേണ്ടതാണ്&lt;/p&gt;&lt;p&gt;&lt;img id="BLOGGER_PHOTO_ID_5240009253013270226" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_Ei-hL_regok/SLhApyGdrtI/AAAAAAAADoQ/6u2j7jpBauY/s320/12.JPG" border="0" /&gt; ലാളിത്യവും വ്യക്തിത്വവും കഴിവും സൌന്ദര്യവും ഒരുപോലെ അനുഗ്രഹിച്ച എക്കാലത്തേയും നായിക ഹ്യൂസ്റ്റണിലെ സദസ്സിനോട് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുമ്പോള്‍ പതിനയ്യായിരത്തോളം ജനങ്ങളുടെ സ്നേഹാദരങ്ങള്‍ക്കൂടിയായിരുന്നു അവരെ തേടിയെത്തിയത്. ഒരു മഴ പെയ്തുതോര്‍ന്നപോലെയായിരുന്നു ആ വശ്യമനോഹാരിത! &lt;/p&gt;&lt;p&gt;&lt;img id="BLOGGER_PHOTO_ID_5239996900108793346" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_Ei-hL_regok/SLg1av8h9gI/AAAAAAAADng/66H-40Jp_Uo/s320/13.JPG" border="0" /&gt;വര്‍ണ്ണോജ്ജ്വലമായ പ്രകടനത്തിലൂടെ പ്രിറ്റി സിന്‍ഡ വീണ്ടും സ്റ്റേജിലെത്തിയത് പ്രതീക്ഷിക്കാതെയായിരുന്നു. തുടര്‍ന്ന് ഐശ്വര്യയും&lt;br /&gt;അഭിഷേകും ഒരുമിച്ചുള്ള വരവ് ഓഡിയന്‍സിന്റെ മനം കുളിര്‍പ്പിച്ചു. പുത്തന്‍ താരദമ്പതികളുടെ പരിവേഷം ഒട്ടും ചോര്‍ന്നുപോകാതെ എന്നപോലായിരുന്നു അവരുടെ നൃത്തച്ചുവടുകള്‍&lt;/p&gt;&lt;p&gt;&lt;img id="BLOGGER_PHOTO_ID_5239996893774856882" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_Ei-hL_regok/SLg1aYWZwrI/AAAAAAAADnY/6Rf2n_HKWoY/s320/14.JPG" border="0" /&gt;അത് കഴിഞ്ഞതും വിശാല്‍ ശേഖര്‍ ജോഡിയുടെ കൂടെ അഭിഷേകും റിതേഷുമെത്തി. ഇന്ത്യയുടെ വിവിധഭാഗങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് കാശ്മീരിന്റെ സൌന്ദര്യവുമായി പ്രിറ്റിയും, മഹാരാഷ്ട്രയുടെ ചടുലതയുമായി റിതേഷും , പഞ്ചാബിന്റെ ലാളിത്യവുമായി അമിതാഭ് ബച്ചനും, ഗുജറാത്തിന്റെ താളവുമായി ഐശ്വര്യയും, ദക്ഷിണേന്ത്യന്‍ കരുത്തുമായി ദൂള്‍ എന്ന തമിഴ് സിനിമയിലെ ഗാനവുമായി അഭിഷേകുമെത്തി. “ ഡോലാരേ “ എന്ന ജനപ്രിയ ഗാനത്തിനൊത്ത് ഐശ്വര്യ വീണ്ടും സ്റ്റേജിലെത്തി. അതിന് മാറ്റുകൂട്ടാനെന്നപോലെ മാധുരിയുമെത്തി. രണ്ടുപേരുടേയും നൃത്തപാടവം ഒന്നിനൊന്നു മികച്ചതായിരുന്നു&lt;img id="BLOGGER_PHOTO_ID_5239996891870229794" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_Ei-hL_regok/SLg1aRQTdSI/AAAAAAAADnQ/uMP-PBUFat4/s320/15.JPG" border="0" /&gt;ആ ആഹ്ലാദത്തിന് കൂട്ടായി അഭിഷേകും പ്രിറ്റിയും നല്ലൊരു ഡാന്‍സുമായി വീണ്ടും രംഗത്തെത്തി. റിതേഷും കൂട്ടുകാരും അവതരിപ്പിച്ച എനെര്‍ജെറ്റിക് പ്രകടനം ഒരു നോണ്‍സ്റ്റോപ്പ് എന്നപോലെ ഷോയ്ക്ക് ഭംഗി കൂട്ടി. അമിതാഭ് ബച്ചന്റെ പ്രസംഗത്തിന് കാതോര്‍ത്തിരുന്നവരെ മുഷിപ്പിക്കാതെ അദ്ദേഹത്തിന്റെ ഇലെക്ട്രോമാഗ്നെറ്റിക് ശബ്ദം ആ രാവിനെയുണര്‍ത്തി. &lt;/p&gt;&lt;p&gt;ഹരിവംശരായ് ബച്ചനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ തുടങ്ങി അഗ്നിപത് എന്ന അക്ഷരക്കൂട്ടിലൂടെ അദ്ദേഹത്തിന്റെ സിനിമാജീവിതത്തില്‍ വഴിത്തിരിവായ ദീവാരിലെ ഡയലോഗിലെത്തിയതും ഓഡിയന്‍സ് നിശ്ശബ്ദമായി. ദീവാരിലെ ആ ഹിറ്റ് ഡയലോഗ് അതേ വികാരവിക്ഷോഭത്തോടെ പറഞ്ഞവസാനിപ്പിച്ചപ്പോഴേയ്ക്കും കയ്യടികളുടെ പ്രവാഹത്തില്‍ സ്റ്റേഡിയം കിടിലം കൊണ്ടു. പരിപാടിയ്ക്കിടയില്‍ എന്തോ തകരാറുമൂലം ഒരു മിനുറ്റ് നേരത്തേയ്ക്ക് മൈക്ക് കേടുവന്നതും അതേത്തുടര്‍ന്ന് ഇത്രയും വലിയൊരു സദസ്സ് നല്‍കിയ സ്നേഹപൂര്‍ണ്ണമായ പെരുമാറ്റത്തില്‍ അമിതാഭ് ബച്ചന്‍ ഏറെ സന്തോഷിച്ചു. യാതൊരു മറയുമില്ലാതെ അദ്ദേഹം അക്കാര്യം സ്വന്തം ബ്ലോഗില്‍ ( &lt;a href="http://blogs.bigadda.com/ab/2008/08/03/day-102/#more-345"&gt;അമിതാഭ് ബച്ചന്‍&lt;/a&gt; ) പിറ്റേന്നുതന്നെ എഴുതുകയും ചെയ്തു. &lt;/p&gt;&lt;p&gt;‘ കജ്‌രാരേ ‘ ഹര്‍ഷാരവത്തോടെയാണ് തുടങ്ങിയതുതന്നെ. അമിതാഭ് ബച്ചന്‍ ഷോ എന്നറിഞ്ഞപ്പോഴേ എല്ലാരും പ്രതീക്ഷിച്ചിരുന്നതും അതുതന്നെ. ഐശ്വര്യയുടെ സൌന്ദര്യത്തെ മൊത്തമായി ആവാഹിച്ചെടുത്ത ആദ്യതാളങ്ങള്‍ക്ക് ശേഷം അഭിഷേക് എത്തി. കുറച്ചുകഴിഞ്ഞപ്പോള്‍ അമിതാഭ് ബച്ചനും. താരങ്ങളൊരുമിക്കുന്നു എന്നതിലുപരി അച്ഛനും മകനും മരുമകളും ഒത്തൊരുമിച്ചുള്ള കൌതുകകരമായ പ്രകടനമായിരുന്നു അത്. പാട്ടിനൊത്തുള്ള താളങ്ങള്‍ക്ക് ഒട്ടും പൊലിമ കുറയാതെ അവര്‍ ആടിത്തകര്‍ക്കുമ്പോള്‍ കാണികള്‍ മൊത്തം നൃത്തത്തിന്റെ ലഹരിയിലായിരുന്നു. തുടര്‍ന്ന്, ആ ഷോയിലുണ്ടായിരുന്ന എല്ലാവരും ഒരുമിച്ച് വേദിയില്‍ നിരന്നു. അണ്‍ഫോര്‍ഗെറ്റബിള്‍ ഷോ അവിടെ അവസാനിയ്ക്കുകയായിരുന്നു.... &lt;/p&gt;&lt;p&gt;നാലുമണിക്കൂര്‍ നേരത്തെ മായാക്കാഴ്ചകള്‍ കഴിഞ്ഞിറങ്ങുമ്പോഴും കണ്മുന്നില്‍ വീണ്ടും വീണ്ടും തെളിഞ്ഞത് അമിതാഭ് ബച്ചന്റേയും മാധുരിയുടേയും പ്രകടനങ്ങള്‍ ആയിരുന്നു, ആ ഷോയില്‍ ഏറ്റവും കൂടുതല്‍ കയ്യടി കിട്ടിയതും ആരാധകരുടെ ആഹ്ലാദം ഏറ്റുവാങ്ങിയതും അവരിരുവരും ആയിരുന്നു. അണ്‍ഫോര്‍ഗെറ്റബിള്‍ എന്നതിനെ തികച്ചും അര്‍ത്ഥവത്താക്കിയ ഷോ. &lt;/p&gt;&lt;p&gt;രാത്രി ഒരുമണിയായിരുന്നു അപ്പോള്‍ . തിരിച്ച് റൂമിലെത്തിയപ്പോഴേയ്ക്കും ഏതാണ്ട് തളര്‍ന്നിരുന്നു. പിറ്റേന്ന് ഉച്ചയോടെയാണ് ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങിയത്. നേരെ പോയത് അടുത്തുള്ള ഗാല്‍‌വെസ്റ്റണ്‍ ബീച്ചിലേയ്ക്ക്. അരമണിക്കൂറോളം യാത്ര. വഴിയില്‍ ചെറുതായി മഴ പെയ്യുന്നുണ്ടായിരുന്നു. ബീച്ചിലെത്തിയപ്പോഴേയ്ക്കും വെയില്‍ കനത്തു. ആ കടലിന് ഒരു ഭംഗിയും തോന്നിയില്ല. തിരമാലകള്‍ക്കും ഒരു മടുപ്പ്. എന്തൊക്കെയോ ദുശ്ശകുനങ്ങളെ മുന്‍‌കൂട്ടി പറയാനെന്നപോലെ അവിടെമാത്രം വട്ടമിട്ടു പറന്ന പക്ഷി മനസ്സിലെന്തൊക്കെയോ ആശങ്കകളുണര്‍ത്തി. &lt;/p&gt;&lt;p&gt;&lt;img id="BLOGGER_PHOTO_ID_5239996895083357874" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_Ei-hL_regok/SLg1adOX5rI/AAAAAAAADnI/JupqDHkkPh4/s320/16.JPG" border="0" /&gt;&lt;br /&gt;ആരേയും ശ്രദ്ധിക്കാതെ പറഞ്ഞാല്‍ കേള്‍ക്കാത്ത വികൃതിക്കുട്ടിയെപ്പോലെ&lt;br /&gt;തീരം‌‌തൊടാനെത്തുന്ന തിരമാലകളെ കുഞ്ഞുകൈകള്‍കൊണ്ട് തടുക്കാന്‍ ശ്രമിയ്ക്കുന്ന കുസൃതി കൌതുകമുണര്‍ത്തി&lt;/p&gt;&lt;p&gt;&lt;img id="BLOGGER_PHOTO_ID_5239996887861620482" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_Ei-hL_regok/SLg1aCUk7wI/AAAAAAAADnA/RnT3VZL8LQ8/s320/17.JPG" border="0" /&gt;ഡാലസ്സിലേയ്ക്കിനി അഞ്ച് മണിക്കൂറോളാം യാത്ര ചെയ്യണം. ഹൈവേയിലൂടെ കുതിച്ചുപായുന്ന വണ്ടികള്‍ക്ക് അപശകുനമെന്നപോലെ മാനമിരുണ്ടു. വഴിയില്‍ പലയിടങ്ങളിലും മഴ പെയ്യുന്നുണ്ടായിരുന്നു. കാലം തെറ്റിയ മഴ. ഇര്‍വിങ്ങിലെ സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോള്‍ രാത്രി ഒമ്പതരയായി. അവിടെ നിന്നും അവരോട് യാത്ര പറഞ്ഞ് ഞങ്ങളുടെ വണ്ടിയുമെടുത്ത് വീട്ടിലേയ്ക്ക് . &lt;/p&gt;&lt;p&gt;വഴിനീളെ വീശിയടിച്ച കാറ്റിനെ നോക്കി ആക്സിലേറ്ററില്‍ കാലമരുമ്പോള്‍ സ്പീഡ് ലിമിറ്റ് ബോര്‍ഡുകല്‍ കാണുന്നുണ്ടായിരുന്നില്ല. റോഡ് മുഴുവന്‍ ഇലകളും മരച്ചില്ലകളും നിറഞ്ഞു കിടന്നു. അധികം താമസിയാതെ വീട്ടിലെത്തി. യാത്രാക്ഷീണവും വിശപ്പും അതിന്റെ മൂര്‍ദ്ധന്യത്തിലായിരുന്നു. ബ്ലൈന്‍ഡിനപ്പുറത്തെ ഗ്ലാസ്സിലൂടെ നോക്കിയപ്പോള്‍ കണ്ടത് വീഴാനെന്നപോലെ തലയാട്ടുന്ന മരങ്ങള്‍ , വല്ലാത്തൊരു ഭീതിയുണര്‍ത്തിയ സമയം. &lt;/p&gt;&lt;p&gt;പിറ്റേന്നത്തെ ന്യൂസില്‍ അറിഞ്ഞു, ഹ്യൂസ്റ്റണില്‍ റെഡ് അലെര്‍ട്ട്. ഗാല്‍‌വെസ്റ്റണ്‍ ബീച്ചില്‍ പേമാരിയും കൊടുംകാറ്റും. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അതിലൊന്നും പെടാതെ തിരിച്ചെത്തിയത് ഭാഗ്യമെന്നല്ലാതെ എന്തു പറയാന്‍ .... &lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5124308887928711650-8999261680104363503?l=sanchaarasaahithyam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sanchaarasaahithyam.blogspot.com/feeds/8999261680104363503/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5124308887928711650&amp;postID=8999261680104363503' title='49 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5124308887928711650/posts/default/8999261680104363503'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5124308887928711650/posts/default/8999261680104363503'/><link rel='alternate' type='text/html' href='http://sanchaarasaahithyam.blogspot.com/2008/08/blog-post.html' title='താരസംഗമം'/><author><name>പ്രിയ ഉണ്ണികൃഷ്ണന്‍</name><uri>http://www.blogger.com/profile/11836794412558999450</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='22' height='32' src='http://4.bp.blogspot.com/_Ei-hL_regok/SV2HdgOWjKI/AAAAAAAAEsI/tlyvwePw924/S220/Front+Cover.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_Ei-hL_regok/SLg0BpuFrXI/AAAAAAAADmY/K4QvyoNP6r8/s72-c/1.JPG' height='72' width='72'/><thr:total>49</thr:total></entry><entry><id>tag:blogger.com,1999:blog-5124308887928711650.post-1153862298893036595</id><published>2008-06-27T18:17:00.000-07:00</published><updated>2008-11-12T18:42:38.680-08:00</updated><category scheme='http://www.blogger.com/atom/ns#' term='കേരളം'/><title type='text'>നിളാതീരത്തേയ്ക്ക്...</title><content type='html'>&lt;div id="ms__id12458"&gt;പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ വാണിയംകുളം പഞ്ചായത്തില്‍പ്പെട്ട മാന്നന്നൂര്‍ ഗ്രാമത്തിലേയ്ക്കായിരുന്നു നാട്ടിലെത്തിയപ്പോള്‍ യാത്ര പോയത്. ഉണ്ണിയുടെ അമ്മവീടാണ് മാന്നന്നൂര്‍ .കുന്നുകളും താഴ്വരകളും പ്രണയത്തെ മാടിവിളിക്കുന്ന ഇളംകാറ്റും അവിടം മനോഹരമാക്കുന്നു. നിളാനദിയുടെ കളകളാരവവും നെടുവീര്‍പ്പും ചേര്‍ന്നൊഴുകുന്ന ഗ്രാമഭംഗി! &lt;div id="ms__id12459"&gt;&lt;br /&gt;&lt;div id="ms__id12460"&gt;പ്രാധാന്യമേറിയ രണ്ടുക്ഷേത്രങ്ങളുടെ സാന്നിധ്യം ഗ്രാമത്തിന് അനുഗ്രഹമാകുന്നു. ഹരിദ്വാറിന് സമമെന്നു കരുതുന്ന ഇവിടം വൈശാഖമാസത്തെ പുണ്യസ്നാനത്താല്‍ പുളകിതയാകുന്നു... എന്നും ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന അഴകോട്ടില്‍ ക്ഷേത്രത്തിനും പണിതീരാത്ത ശിവക്ഷേത്രത്തിനും പുരാണത്തിന്റെ ഏടുകളില്‍ മഹനീയസ്ഥാനമുണ്ട്. &lt;/div&gt;&lt;br /&gt;ഞങ്ങള്‍ നാലുപേര്‍ , ഉണ്ണിയും ഞാനും മാന്നന്നൂരില്‍ തന്നെ താമസമുള്ള, കസിനായ രഘുവും അവരുടെ ഭാര്യ ശാലിനിയും രാവിലെത്തന്നെ നാടുകാണാന്‍ പുറപ്പെട്ടു.ചരല്‍മണ്ണുനിറഞ്ഞ പാതയിലൂടെ പതുക്കെ വീഴാതെ മുന്നോട്ട് നടന്നു. കുറച്ച് കഴിഞ്ഞതും വയലേലകളുടെ അരികിലെത്തി. തലയാട്ടിച്ചിരിക്കുന്ന നെല്‍ക്കതിരുകള്‍ അതിശയിപ്പിക്കുന്ന കാഴ്ചയായിരുന്നു. പാടവരമ്പത്തൂടെ വീണ്ടും മുന്നോട്ട്. നടന്നെത്തിയത് റെയില്‍‌വെ ട്രാക്കില്‍ .കുറച്ചപ്പുറത്താണ് മാന്നന്നൂര്‍ റെയില്‍‌വേ സ്റ്റേഷന്‍ .കിഴക്ക് ഒറ്റപ്പാലവും പറ്റിഞ്ഞാറ്‌ ഷൊര്‍ണൂരും. റെയില്വേ ട്രാക്ക് ക്രോസ്സ് ചെയ്ത് മറുപുറത്തെത്തി.&lt;br /&gt;&lt;br /&gt;വീണ്ടും ഒറ്റവരിതീര്‍ത്ത പാതകള്‍ . ആകാശത്തേയ്ക്ക് പടര്‍ന്നുകയറാന്‍ മത്സരിക്കുന്ന ചെടിപ്പടര്‍പ്പുകള്‍. തുരുമ്പു പിടിച്ച ഗേറ്റ് തുറന്ന് ഉള്ളിലേയ്ക്ക് കയറി. ഉണ്ണിയുടെ അമ്മവീടാണത്. വര്‍ഷങ്ങള്‍ പഴക്കമുള്ള തറവാട്. കുറെയായി ആരും താമസമില്ല. എങ്കിലും യാതൊരു കേടുമില്ലാതെ ഇന്നും പ്രൌഡിയോടെ നില്‍ക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;അവിടന്നു അധികം താമസിയാതെ മുന്നോട്ട് വീണ്ടും നടന്നു തുടങ്ങി. ഇടിഞ്ഞുപൊളിഞ്ഞ അമ്പലത്തിന്നരികിലൂടെ , പാറക്കെട്ടുകള്‍ക്കു മുകളിലൂടെ താഴേയ്ക്കിറങ്ങി. മുന്‍പില്‍ , നിളാനദിയുടെ സ്പന്ദനം!!!ആദ്യമായിട്ടായിരുന്നു ഭാരതപ്പുഴയുടെ തീരത്ത് ഞാനെത്തുന്നത്. അതിന്റെ അമ്പരപ്പും ആകാംക്ഷയുമൊക്കെ കണ്ണുകളില്‍ തെളിയുന്നുണ്ടായിരുന്നു. നേര്‍ത്ത ചൂടുള്ള മണലിലൂടെ നിളയെനോക്കി നടന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;img id="BLOGGER_PHOTO_ID_5216736667426792434" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_Ei-hL_regok/SGWSXAy6o_I/AAAAAAAADBk/QbgY_axlfjk/s320/100_1398.jpg" border="0" /&gt;&lt;br /&gt;വായനയ്ക്കിടയില്‍ നഷ്ടപ്പെട്ടുപോയൊരു കഥയുടെ പൊരുളന്വേഷിച്ചുഴറുന്ന മനസ്സിനെപ്പോലെ പുഴ ഒഴുകുകയാണ്. വര്‍ണ്ണനകള്‍ക്കുമതീതം. പുഴയുടെ മാസ്മരികതയെ മനസ്സിലേയ്ക്കാവാഹിക്കുമ്പോള്‍ നക്ഷത്രങ്ങളോടൊപ്പം സ്വര്‍ഗ്ഗലോകത്തെപ്പുല്‍കിയെന്നു തോന്നും. ശ്യാമമേഘങ്ങള്‍ ഭൂമിയെ മനോഹരിയാക്കുന്നപോലെയാണ് അടിയൊഴുക്കുകള്‍ പുഴയെ വശ്യമാക്കുന്നത്.മുഖം കാണിക്കാനിഷ്ടപ്പെടാതെ ചിറകൊടിഞ്ഞ സ്വപ്നങ്ങളുടെ ചിതയിലേയ്ക്കൊളിക്കുന്ന അടിയൊഴുക്കുകള്‍ ഓളങ്ങളെ കള്ളം പറയാന്‍ പഠിപ്പിച്ചിട്ടുണ്ടോ?&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;img id="BLOGGER_PHOTO_ID_5216736679693762706" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_Ei-hL_regok/SGWSXuflwJI/AAAAAAAADB0/HC42xjmzHUk/s320/PUZHA.JPG" border="0" /&gt;&lt;br /&gt;എല്ലാരും മെല്ലെ പുഴയിലേയ്ക്കിറങ്ങി. നല്ല തണുപ്പുള്ള വെള്ളം. പുഴയെ എന്നുമെനിയ്ക്കിഷ്ടമായിരുന്നു. ഒന്നു കാതോര്‍ത്താല്‍ കവിത ചൊല്ലിത്തരുന്ന പുഴകള്‍ ഒരു സമസ്യയാണ്. അപഥസഞ്ചാരികളുടെ കാല്‍പ്പാടുകള്‍ പുഴയോരത്ത് ഒന്നും സൃഷ്ടിക്കാറില്ലെങ്കിലും ഭാരതപ്പുഴയുടെ തീരത്ത് നടക്കാനിറങ്ങുന്നവര്‍ ഇവിടത്തെ നിലാവിനെ ഏറെ ഇഷ്ടപ്പെടുന്നു.&lt;br /&gt;പുഴയുടെ ഭാവഗീതങ്ങള്‍ ശ്രുതിമധുരമാണ്. പുഴയുടെ പുതിയ ഭാവങ്ങളെയറിയാന്‍ കുഞ്ഞോളങ്ങളെ സാന്ത്വനിപ്പിക്കേണ്ടിയിരിക്കുന്നു. അപ്പോളൊരുപക്ഷേ, മറ്റൊരു കാവ്യസൃഷ്ടിയുടെ തുടക്കമെന്നപോലെ പുഴ വീണ്ടും കഥകള്‍ പറഞ്ഞേയ്ക്കാം...&lt;br /&gt;&lt;br /&gt;കുറച്ചപ്പുറത്ത് മാടപ്രാവുകള്‍ പുഴയോരത്ത് സല്ലപിക്കുന്നു. ശോഷണം പുഴയെ ഒരുപാട് ക്ഷീണിപ്പിച്ചിട്ടുണ്ട്. നിളയെന്നും ഒഴുകട്ടെ നെടുവീര്‍പ്പുകളറിയാതെ...&lt;br /&gt;&lt;br /&gt;നട്ടുച്ചയായിരുന്നു അപ്പോഴേയ്ക്കും.തിരികെ വീട്ടിലേയ്ക്കു തന്നെ നടന്നു. ഉച്ചവെയില്‍ വിശപ്പിനെ ക്ഷണിച്ചു തുടങ്ങിയിരിക്കുന്നു. വീട്ടിലെത്തിയപാടെ കൈകഴുകി ഉണ്ണാനിരുന്നു. സമൃദ്ധമായ സദ്യ ഒരുക്കിയിരുന്നു. നാക്കിലയിലെ ഊണിനു തന്നെ ഒരു പ്രത്യേക സ്വാദാണ്.&lt;br /&gt;&lt;br /&gt;&lt;img id="BLOGGER_PHOTO_ID_5216739250184373202" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_Ei-hL_regok/SGWUtWUTw9I/AAAAAAAADB8/JR0O7lI-ENo/s320/aneesh+065.jpg" border="0" /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഊണും കഴിഞ്ഞ് കുറച്ചുനേരത്തെ സൊറപറച്ചിലിനുശേഷം വൈകുന്നേരത്തോടെ അവിടെ നിന്നും ഞങ്ങള്‍ തിരിച്ചു, നന്ദി പറയാന്‍ മറക്കാതെ...&lt;br /&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5124308887928711650-1153862298893036595?l=sanchaarasaahithyam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sanchaarasaahithyam.blogspot.com/feeds/1153862298893036595/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5124308887928711650&amp;postID=1153862298893036595' title='25 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5124308887928711650/posts/default/1153862298893036595'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5124308887928711650/posts/default/1153862298893036595'/><link rel='alternate' type='text/html' href='http://sanchaarasaahithyam.blogspot.com/2008/06/blog-post_27.html' title='നിളാതീരത്തേയ്ക്ക്...'/><author><name>പ്രിയ ഉണ്ണികൃഷ്ണന്‍</name><uri>http://www.blogger.com/profile/11836794412558999450</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='22' height='32' src='http://4.bp.blogspot.com/_Ei-hL_regok/SV2HdgOWjKI/AAAAAAAAEsI/tlyvwePw924/S220/Front+Cover.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_Ei-hL_regok/SGWSXAy6o_I/AAAAAAAADBk/QbgY_axlfjk/s72-c/100_1398.jpg' height='72' width='72'/><thr:total>25</thr:total></entry><entry><id>tag:blogger.com,1999:blog-5124308887928711650.post-751798268451681356</id><published>2008-06-24T12:15:00.000-07:00</published><updated>2008-11-12T18:42:42.196-08:00</updated><category scheme='http://www.blogger.com/atom/ns#' term='കേരളം'/><title type='text'>കണ്യാര്‍കളി</title><content type='html'>ഇത് ഉത്തരായനകാലം. പാലക്കാടന്‍ സംസ്കാരത്തിന്റെ മൂര്‍ത്തീഭാവങ്ങളിലൊന്നായ കണ്യാര്‍കളിയുടെ ചുവടുകളുണരുന്ന സന്ധ്യകള്‍ സ്വയം മറന്നു നില്‍ക്കുന്ന കാലം. മീനമാസത്തിന്റെ ചൂടും മേടത്തിലെ വിഷുപ്പാട്ടും കൃഷിയാരംഭത്തിന് കൂട്ടിനെത്തുന്ന നേരം. അനുഷ്ഠാനവും വിനോദവും കൈകോര്‍ക്കുന്ന കളികള്‍. ആണ്മയുടെ കരുത്തുറ്റ താളങ്ങള്‍ ആടിത്തിമിര്‍ക്കുമ്പോള്‍ കളിയാരവങ്ങള്‍ രാവിനെ തേജ്ജസ്സുറ്റതാക്കുന്ന പൈതൃകത്തിന്റെ തുടിപ്പ്!!!&lt;br /&gt;&lt;br /&gt;&lt;div&gt;&lt;div&gt;&lt;div&gt;&lt;div&gt;&lt;div&gt;&lt;p&gt;ചെറുപ്പം തൊട്ടേ കണ്യാര്‍കളി കണ്ടു തുടങ്ങിയിരുന്നു. ആലിന്‍‌ചുവട്ടിലെ മണ്ണില്‍ പുല്‍പ്പായ വിരിച്ച് കൂട്ടുകാരികള്‍ക്കും കുടുംബക്കാര്‍ക്കുമൊപ്പം നേരം വെളുക്കുംവരെ ഇരുന്നു കാണും. ഉറക്കം വിരുന്നെത്തുന്ന കണ്ണുകള്‍ക്ക് മുന്നില്‍ കാല്‍പ്പാദങ്ങള്‍ താളം ചവിട്ടുമ്പോള്‍ നിദ്ര അകലങ്ങളിലേയ്ക്ക് യാത്രയാകും. എത്ര കൌതുകത്തോടെയായിരുന്നു അന്നൊക്കെ അതില്‍ ലയിച്ചിരുന്നിരുന്നത്! &lt;/p&gt;&lt;p&gt;മിക്കവാറും മെയ്മാസാരംഭത്തിലാണ് കാക്കയൂരില്‍ കണ്യാര്‍കളി അരങ്ങേറുന്നത്. മൂന്നുദിവസത്തെ കളിയാണ് ഉണ്ടാവുക. ഒന്‍പത്കാല്‍ പന്തല്‍ ഒരുക്കങ്ങള്‍ നേരത്തേ തുടങ്ങിയിരിക്കും. പന്തല്‍ക്കെട്ട് തന്നെ ഒരാഘോഷമാണ്. രാവിന്റെ നീലിമയ്ക്ക് അകമ്പടിയായി കണ്യാര്‍കളി ആരംഭിക്കുന്നത് അമ്പലനടയിലെ ദേവീസ്തുതിയോടെയാണ്. പിന്നെ കളിക്കാരെല്ലാം പന്തലിലേയ്ക്കിറങ്ങും. &lt;/p&gt;&lt;img id="BLOGGER_PHOTO_ID_5216295456917433906" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_Ei-hL_regok/SGQBFLkMLjI/AAAAAAAADAc/yRt1mBQGJ1o/s320/Picture+262.JPG" border="0" /&gt; കുരുത്തോലകൊണ്ടലങ്കരിച്ചപന്തലിനു നടുവില്‍ നിലവിളക്ക് കത്തിച്ചു വെച്ചിരിക്കും. ആദ്യകളിയായ ‘വട്ടക്കളി‘ യില്‍ കളിക്കാരെല്ലാവരും ചുവട് വെയ്ക്കുന്നു&lt;img id="BLOGGER_PHOTO_ID_5215531724391004754" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_Ei-hL_regok/SGFKeGMbOlI/AAAAAAAAC_c/Gz73V1JD3qE/s320/vattakali.JPG" border="0" /&gt;&lt;br /&gt;&lt;p&gt;ദേവീസ്തുതിയോടെ ‘വട്ടക്കളി‘ കണ്യാര്‍കളിയ്ക്ക് തുടക്കം കുറിയ്ക്കുന്നു &lt;/p&gt;&lt;br /&gt;&lt;p&gt;“മുപ്പത്തിമൂന്നു മരം നട്ട കാലം &lt;/p&gt;&lt;p&gt;മൂന്നു മരമതിലേറെ മുളച്ചു &lt;/p&gt;&lt;p&gt;മൂന്നു മരമതിന്‍ തനിമരം വേറെ&lt;/p&gt;&lt;p&gt;ആ മരം പൂത്തൊരു പൂവാണെന്‍ കയ്യില്‍“&lt;/p&gt;&lt;p&gt;മുപ്പത്തിമുക്കോടി ദേവകളേയും, അതില പ്രധാനമായ ത്രിമൂര്‍ത്തികളേയും,എല്ലാത്തിനുമുപരിയായ ദൈവ സത്തയേയും ഈ വരികളില്‍ അടയാളപ്പെടുത്തുന്നു&lt;/p&gt;&lt;img id="BLOGGER_PHOTO_ID_5216293997546065778" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_Ei-hL_regok/SGP_wO-8T3I/AAAAAAAADAE/bGO8FglT9-4/s320/Picture+180.JPG" border="0" /&gt; കളിക്കാര്‍ക്കു നടുവില്‍ , വിളക്കിനരികെ കളിയാശാനും സംഘവും ഉണ്ടാകും, കൂടെ ചെണ്ടകൊട്ടുകാരും. ചെണ്ടയ്ക്ക് കൂട്ടായി മദ്ദളം, ഇടയ്ക്ക, ഉടുക്ക്, ഇലത്താളം, ചേങ്ങല, കുറും‌കുഴല്‍ എന്നിവയും ഉണ്ടാകും ആശാന്റെ പദങ്ങള്‍ക്ക് ഏറ്റുപിടിച്ചുകൊണ്ട് കൂടെയുള്ളവരും കളിപ്പാട്ട് തുടങ്ങുമ്പോള്‍ കളിക്കാരുടെ കൈകളും കാല്‍കളും താളലയത്തിലേയ്ക്ക്...&lt;br /&gt;&lt;br /&gt;&lt;p&gt;വട്ടക്കളി കഴിയുന്നതോടെ മറ്റു കളികള്‍ക്കുള്ള ഒരുക്കങ്ങള്‍ക്കായി കളിക്കാര്‍ അണിയറയിലെയ്ക്ക് പോകും. പിന്നെ അടുത്ത കളികള്‍ക്കുള്ള തിരക്കായി. ചക്ലിയര്‍ , കൊറവനും കൊറത്തീം, പൂശാരി, മണ്ണാന്‍ മണ്ണാത്തി, വേട്ടുവക്കണക്കന്‍ , തുടങ്ങീ ഒരുപാട് കളികളുണ്ടിതില്‍ .&lt;/p&gt;&lt;p&gt;തൃശൂര്‍പൂരം കാണാന്‍ പോയപ്പോള്‍ കൊറവനെ നഷ്ടപ്പെട്ട കൊറത്തിയുടെ പരിവേദനങ്ങളും അതിനുള്ള മറുപടിയും ചിരിയ്ക്ക് വക നല്‍കുമ്പോള്‍ കളിയാശാന്റെ കൈതാളങ്ങള്‍ക്ക് മധുരിമയേറെയാണ്&lt;img id="BLOGGER_PHOTO_ID_5215532506500195762" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_Ei-hL_regok/SGFLLnxyZbI/AAAAAAAAC_8/8CcVqajSePg/s320/DSC00689.JPG" border="0" /&gt;&lt;/p&gt;&lt;br /&gt;&lt;p&gt;“പാരിലിതിനൊരു സമമൊരു ഘോഷം പറവാനില്ല ത്രിശ്ശൂര്‍ -&lt;/p&gt;&lt;p&gt;പൂരമതിനുടെ ചരിതമുറപ്പാന്‍ നേരവും പൂര&lt;/p&gt;&lt;p&gt;ബന്ധുരാംഗി മണികളുമായി പൂരവും കണ്ടു കലശ്ശ&lt;/p&gt;&lt;p&gt;പന്തലെന്തൊരതിശയമാണ് നിന്നതും കണ്ടു&lt;/p&gt;&lt;p&gt;എട്ടുദിക്കും അലറിടുമതുപോല്‍ പൊട്ടിടും ഒരൊരവിട്ടും&lt;/p&gt;&lt;p&gt;പൊട്ടുമാണം തുലയിടുമതുപോല്‍ മിന്നലായിടും“&lt;br /&gt;&lt;/p&gt;&lt;p&gt;&lt;img id="BLOGGER_PHOTO_ID_5216294728587052002" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_Ei-hL_regok/SGQAayUsg-I/AAAAAAAADAU/TrnzoxcqVHU/s320/Picture+131.JPG" border="0" /&gt;&lt;/p&gt;&lt;img id="BLOGGER_PHOTO_ID_5216294724738632530" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_Ei-hL_regok/SGQAaj_KS1I/AAAAAAAADAM/0b48iPjxTQY/s320/Picture+124.JPG" border="0" /&gt; കണ്ണുകളില്‍ ആകാംക്ഷകള്‍ തിരി തെളിയുന്നത്‘ വടിത്തല്ല് ‘ കളിക്കാര്‍ പന്തലിലെത്തുമ്പോഴാണ്. ഏകാഗ്രതയും വേഗതയും സമന്വയിപ്പിച്ചുകൊണ്ടുള്ള വടിത്തല്ലില്‍ കൈവേഗത്തിന്റെ ഭംഗിയാണ് കാണികള്‍ക്ക് ഹരം. പിന്നെയുള്ള കളികളിലൊക്കെയും കാല്‍ത്താളങ്ങളില്‍ പിഴയ്ക്കാത്ത ചുവടുമായെത്തുന്നകളിക്കാര്‍ കാണികള്‍ക്ക് ആവേശം പകരുന്നു, ഉറക്കത്തിന്റെ വേലിക്കെട്ടിലേയ്ക്കരുതെന്ന ശാസനയില്‍ .&lt;img id="BLOGGER_PHOTO_ID_5215532495526908274" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_Ei-hL_regok/SGFLK-5jUXI/AAAAAAAAC_s/GThRWZroG2c/s320/vettuvakannakkar.JPG" border="0" /&gt;പുരുഷന്മാരുടെ സ്ത്രീവേഷങ്ങളുടെ ലാസ്യതയും നോട്ടവും കാണികളെ എന്നും അദ്ഭുതപ്പെടുത്തിയിരുന്നു.&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;img id="BLOGGER_PHOTO_ID_5215531731725676578" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_Ei-hL_regok/SGFKehhJcCI/AAAAAAAAC_k/r4d5m7BPnNg/s320/vellakodichi.JPG" border="0" /&gt; മഞ്ഞനിറത്തിലുള്ള കൂട്ടാപ്പൂശാരികളുടെ വരവ് പ്രതീക്ഷികള്‍ക്കുമപ്പുറത്തേയ്ക്ക് താളം ചവിട്ടുമ്പോള്‍ കഴുത്തിലെ പൂമാലകള്‍പോലും കളിപ്പാട്ട് പാടുന്നുവോ എന്നു തോന്നും.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;p&gt;&lt;img id="BLOGGER_PHOTO_ID_5215531725578142754" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_Ei-hL_regok/SGFKeKndhCI/AAAAAAAAC_U/VGUnCYruLUQ/s320/kootapoosarikal.JPG" border="0" /&gt;&lt;br /&gt;രാത്രിയുടെ ഇരുളിമയ്ക്ക് അസഹ്യത തീരെയില്ലാതാവുന്നത് ദൂരെയാകാശം ചെറുചിരി തീര്‍ക്കുമ്പോഴാണെന്നത് എത്ര സത്യം. കളി മുറുകുമ്പോള്‍ കൂട്ടുകാരിയുടെ ചെവിയില്‍ പറയുന്ന സ്വകാര്യങ്ങള്‍ക്ക് ഒരു കള്ളത്തരത്തിന്റെ നിഴലാണ്. കണ്യാര്‍കളിയുടെ രാവുകള്‍ക്കെന്നും പ്രണയത്തിന്റെ നിറമായിരുന്നു&lt;/p&gt;&lt;p&gt;കെട്ടിലും മട്ടിലും ആഢ്യത്തവുമായി കൂട്ടചക്ലിയര്‍ എത്തുന്നതോടെ കളിത്തട്ട് വര്‍ണ്ണങ്ങളില്‍ ലയിക്കുന്നു&lt;/p&gt;&lt;br /&gt;&lt;p&gt;&lt;img id="BLOGGER_PHOTO_ID_5215531719994368770" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_Ei-hL_regok/SGFKd10L4wI/AAAAAAAAC_M/tFpaJMTyDIw/s320/kootachakkiliyan.JPG" border="0" /&gt;&lt;/p&gt;&lt;p&gt;ഭാവത്തേക്കാളേറെ താളത്തിന് പ്രാധാന്യം നല്‍കുന്ന കളികള്‍ക്കിടയില്‍ കാണികളെ രസിപ്പിക്കാനെത്തുന്ന ‘അമ്മാമ്മനും മരുമകനും ‘ മറ്റൊരു ചിരിയ്ക്ക് വക നല്‍കുമ്പോള്‍ കളിയാശാനും കളിക്കാര്‍ക്കുമത് വിശ്രമത്തിന്റെ ഇടവേളയാകുന്നു. &lt;/p&gt;&lt;p&gt;തമാശയും കളിയും കാര്യവുമായി കണ്യാര്‍കളി നാടിനെ രസിപ്പിക്കുമ്പോള്‍ പെണ്‍‌വേഷത്തിന്റെ ചാരുതയ്ക്ക് തിളക്കമേറെ...&lt;/p&gt;&lt;img id="BLOGGER_PHOTO_ID_5215532501208551346" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_Ei-hL_regok/SGFLLUEKT7I/AAAAAAAAC_0/hy3QeY-mItQ/s320/DSC00717.JPG" border="0" /&gt; &lt;img id="BLOGGER_PHOTO_ID_5216296706848299154" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_Ei-hL_regok/SGQCN767mJI/AAAAAAAADAk/UMtCJwgpbZI/s320/Picture+195.JPG" border="0" /&gt;&lt;img id="BLOGGER_PHOTO_ID_5216296714509795090" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_Ei-hL_regok/SGQCOYdkvxI/AAAAAAAADAs/hSgyokk0B2k/s320/Picture+203.JPG" border="0" /&gt;മൂന്നുദിവസത്തെ കളിയ്ക്കുശേഷം പൂവാരല്‍ ചടങ്ങോടെ കളിക്കാര്‍ പന്തലില്‍ നിന്നിറങ്ങുന്നു. നാട്ടിലെ പ്രമുഖമായ തറവാട്ടിലെ നടുമുറ്റത്ത് വട്ടക്കളി വീണ്ടും കളിക്കുന്നു, കുമ്മിയടിയോടെ. കളിയ്ക്കുശേഷം പ്രാതലും വെറ്റിലമുറുക്കും കഴിഞ്ഞ് വാളും ചിലമ്പും എടുത്ത് അടുത്തുള്ള കാവിലേയ്ക്ക് നീങ്ങുകായി കളിക്കാര്‍...&lt;/div&gt;&lt;div&gt;&lt;/div&gt;&lt;img id="BLOGGER_PHOTO_ID_5216299261906836658" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_Ei-hL_regok/SGQEiqQW3LI/AAAAAAAADA8/KaGTAPjyXN0/s320/Picture+278.JPG" border="0" /&gt;&lt;img id="BLOGGER_PHOTO_ID_5216299259578530082" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_Ei-hL_regok/SGQEihlPuSI/AAAAAAAADBE/jCBJdOqPfzY/s320/Picture+279.JPG" border="0" /&gt;കണ്യാര്‍കളിയുടെ താളവും കളികളും മനസ്സിനെ ഉണര്‍ത്തിക്കൊണ്ടേയിരിക്കുമ്പോള്‍ ഓരോ കളിയും അതിന്റേതായ പ്രാധാന്യത്തോടെ തലയുയര്‍ത്തിപ്പിടിയ്ക്കുന്നു. പാലക്കാടിന്റെ മുഖമുദ്രയായ കണ്യാര്‍കളി ഇന്നും ഒരാവേശത്തോടെ നിലനില്‍ക്കുന്നു&lt;br /&gt;&lt;br /&gt;&lt;div&gt;&lt;p&gt;നാട്ടില്‍ നിന്നും മടക്കയാത്രയ്ക്കൊരുങ്ങുമ്പോള്‍ മനസ്സിലൊന്നേ ഉണ്ടായിരുന്നുള്ളൂ, സമയം നിശ്ചയിക്കുന്ന ജീവിതപ്പാതയില്‍ ഇടയ്ക്കൊക്കെ ഇങ്ങോട്ടോടിയെത്തണം. ഭൂമിയിലെ സ്വര്‍ഗ്ഗം എന്നു വിശേഷിപ്പിക്കാവുന്ന എന്റെ സ്വപ്നഭൂമിയിലേയ്ക്ക്... &lt;/p&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5124308887928711650-751798268451681356?l=sanchaarasaahithyam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sanchaarasaahithyam.blogspot.com/feeds/751798268451681356/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5124308887928711650&amp;postID=751798268451681356' title='17 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5124308887928711650/posts/default/751798268451681356'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5124308887928711650/posts/default/751798268451681356'/><link rel='alternate' type='text/html' href='http://sanchaarasaahithyam.blogspot.com/2008/06/blog-post_24.html' title='കണ്യാര്‍കളി'/><author><name>പ്രിയ ഉണ്ണികൃഷ്ണന്‍</name><uri>http://www.blogger.com/profile/11836794412558999450</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='22' height='32' src='http://4.bp.blogspot.com/_Ei-hL_regok/SV2HdgOWjKI/AAAAAAAAEsI/tlyvwePw924/S220/Front+Cover.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_Ei-hL_regok/SGQBFLkMLjI/AAAAAAAADAc/yRt1mBQGJ1o/s72-c/Picture+262.JPG' height='72' width='72'/><thr:total>17</thr:total></entry><entry><id>tag:blogger.com,1999:blog-5124308887928711650.post-3234156845702625385</id><published>2008-06-20T12:09:00.000-07:00</published><updated>2008-11-12T18:42:43.176-08:00</updated><category scheme='http://www.blogger.com/atom/ns#' term='കേരളം'/><title type='text'>നാട്ടുവഴികളിലൂടെ...</title><content type='html'>&lt;div id="ms__id5946"&gt;അരുണോദയം അതിന്റെ മാസ്മരികതിയില്‍ തലോടുന്നതിന്റെ നിര്‍വൃതിയിലാണ് ഞാനുണര്‍ന്നത്. നാട്ടിലെ പ്രഭാതത്തിനു തന്നെ പ്രത്യേക ചാരുതയാണ്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;img id="BLOGGER_PHOTO_ID_5214050604750564130" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_Ei-hL_regok/SFwHZlkRayI/AAAAAAAAC5c/mwA2Gc3CxjE/s320/2.jpg" border="0" /&gt;&lt;br /&gt;&lt;br /&gt;നേര്‍ത്ത തണുപ്പില്‍ മൂടിപ്പുതച്ചുറങ്ങാനാണു തോന്നുക. വേണ്ട, മടിപിടിച്ചിരുന്നാല്‍ പണികളൊന്നും നടക്കില്ല. അടുക്കളയിലെത്തുമ്പോള്‍ത്തന്നെ ദോശയുടെ മണം കിട്ടി. അടുക്കളപ്പുറത്തുണ്ടാക്കിയ കാന്താരി മുളകും നാളികേരവും കൂട്ടി അമ്മിയില്‍ അരച്ചുണ്ടാക്കിയചമ്മന്തി കണ്ടതും എന്റെ വായില്‍ വെള്ളമൂറി.&lt;br /&gt;&lt;br /&gt;&lt;br /&gt;പ്രഭാതഭക്ഷണവും കഴിഞ്ഞ് മുറ്റത്തേക്കിറങ്ങിയപ്പോഴാണ് ഉമ്മറവാതില്‍ കണ്ണില്‍‌പ്പെട്ടത്.&lt;br /&gt;&lt;br /&gt;“ഇതെന്താമ്മേ ഈ വാതിലില്‍ ചാണകം?”&lt;br /&gt;&lt;br /&gt;&lt;br /&gt;“ അത് കതിരു വെച്ചതാ”&lt;br /&gt;&lt;br /&gt;&lt;br /&gt;“ അതെന്താ കതിരുവെയ്ക്കല്‍? “&lt;br /&gt;&lt;br /&gt;&lt;br /&gt;“കര്‍ക്കിടകത്തില്‍ കറുത്തവാവ് കഴിഞ്ഞു വരണ ഞായറാഴ്ചയാ കതിരു വെയ്ക്കുന്നത്”&lt;br /&gt;&lt;br /&gt;&lt;br /&gt;“അതെന്താ ഞായറാഴ്ചയ്ക്കിത്ര പ്രത്യേകത?”&lt;br /&gt;&lt;br /&gt;&lt;br /&gt;“അതാണ് കണക്ക് അല്ലെങ്കില്‍ മുഹൂര്‍ത്തം നോക്കി നല്ല ദിവസം കാണണം. കര്‍ക്കിടകം ദുരിതത്തിന്റെ മാസമാണല്ലോ. അതു കഴിഞ്ഞാപ്പിന്നെ ഓണവും അങ്ങെത്തും. അതുകൊണ്ട് കൃഷിക്കാരും ഗ്രാമത്തിലെ എല്ലാവരും അന്നേ ദിവസം കതിര് പൂജയ്ക്കു വെയ്ക്കും അമ്പലത്തില്‍. പൂജിച്ച കതിരുകളുടെനടുക്ക് ചാണകം ചേര്‍ത്ത് വീടിന്റെ വാതിലില്‍ പതിപ്പിക്കും. കൂടെ അരിമാവ് കൊണ്ട് അണിയുകയും ചെയ്യും. പുത്തരി കൊണ്ട് പായസം നേദിക്കും.പുത്തരിയില്‍ കല്ലുകടി എന്ന് കേട്ടിട്ടില്ലേ“&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;img id="BLOGGER_PHOTO_ID_5214050609159311506" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_Ei-hL_regok/SFwHZ1_ZkJI/AAAAAAAAC5s/sLVXAzX120U/s320/nelVayal.JPG" border="0" /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;വിവരണം നല്ല കൌതുകം തോന്നി. വാതിലിനടുത്തെത്തി ഉണങ്ങിത്തുടങ്ങിയ കതിരുകളെ മെല്ലെ തോട്ടു നോക്കി.&lt;br /&gt;&lt;br /&gt;&lt;br /&gt;‘ഇല്ലം നിറ വല്ലം നിറ‘ പാട്ടുകള്‍ ദൂരെ എവിടെനിന്നോ കേള്‍ക്കുന്നപോലെ ...&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;മതിലിനരികിലൂടെ നടന്ന് മഞ്ഞര്‍ളിപ്പൂക്കളുടെ സൌന്ദര്യം ആസ്വദിച്ച് നില്‍ക്കുമ്പോഴാണ് അമ്പലക്കെട്ടിനകത്ത് പന്തലുയരുന്നത് കണ്ടത്. മുന്‍പൊരിക്കല്‍ ഇതേ പന്തലിലിരുന്ന്ഓട്ടന്‍ തുള്ളല്‍ കണ്ടതോര്‍ത്തു.&lt;br /&gt;&lt;br /&gt;&lt;br /&gt;മുഖത്ത് പലനിറങ്ങളിലുള്ള ചായങ്ങളൊക്കെ തേച്ച്, നെഞ്ചില്‍ കുറെ ആഭരണങ്ങളുമണിഞ്ഞ് തോരണം തൂക്കിയപോലെയുള്ള പാവാട അരയിലിട്ട് തുള്ളല്‍ക്കാരനെത്തും നേരത്തേ. മുന്‍പില്‍ തന്നെ സീറ്റുറപ്പിച്ച് തുള്ളന്‍&lt;br /&gt;കാണാനിരിക്കാറുണ്ടായിരുന്നു അന്നൊക്കെ. തികച്ചും നര്‍മ്മത്തിലൂടെ സമകാലിക പ്രശ്നങ്ങളെ സയോജിപ്പിച്ച് ആക്ഷേപഹാസ്യത്തോടെ അവതരിപ്പിക്കുന്ന ഓട്ടന്‍ തുള്ളല്‍ അവതരണം കൊണ്ട് തന്നെ വ്യത്യസ്തമാണ്. കഥകളിയെ അനുസ്മരിപ്പിക്കുന്ന മുഖച്ഛായങ്ങള്‍ ,വര്‍ണ്ണാഭമായ അലങ്കാരങ്ങള്‍ എന്നിവയിലൂടെത്തന്നെ തുള്ളല്‍ക്കാരന്‍ കാണികളെ കയ്യിലെടുക്കുന്നു. വേഗത്തിലുള്ള തുള്ളല്‍പ്പാട്ടില്‍ ചടുലത വിസ്മയം തീര്‍ക്കുന്നു. രാഷ്ട്രീയം, പ്രശസ്തവ്യക്തികള്‍ തുടങ്ങീ കാണികളെ വരെ ആക്ഷേപിക്കാറുണ്ട്. ഏറെ രസകരമായ തുള്ളലില്‍ കാണികള്‍ ആര്‍ത്തുചിരിക്കുമ്പോഴും തുള്ളല്‍ക്കാരന്റെ മുഖഭാവങ്ങള്‍ക്ക് ചാരുതയേറെ...&lt;br /&gt;&lt;br /&gt;&lt;br /&gt;“നാരയണ ജയ നാരയണ ജയനാരയണ ജയ നാരയണ ജയ“ എന്ന് തുള്ളല്‍ക്കാരന്‍ പാടുമ്പോള്‍ കാണികളുടെ ചുണ്ടിലും അതേ വരികള്‍ വിടര്‍ന്നിരിക്കും. അവിടെയാണ് ആ കലയുടെ വിജയവും!&lt;br /&gt;&lt;br /&gt;&lt;br /&gt;ഓരോന്നാലോചിച്ചിരുന്ന് നേരം പോയതറിഞ്ഞില്ല.അമ്മ അന്വേഷിക്കുന്നുണ്ടാവും.തിരികെ നടന്ന് വീട്ടിലെത്തി. മഴത്തുള്ളികളുടെ താളമില്ലാതെ നടുമുറ്റം അലസമായ് കിടക്കുന്നു. മഴ സുന്ദരിയാകുന്നത് ആ തുള്ളികള്‍ നടുമിറ്റത്ത് താളംചവിട്ടുമ്പോഴാണെന്നു തോന്നും... അവ്യക്തമായൊരു താളം&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;img id="BLOGGER_PHOTO_ID_5214050610490453522" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_Ei-hL_regok/SFwHZ68xLhI/AAAAAAAAC5k/pIuBrkix-tE/s320/nadumitam.jpg" border="0" /&gt;&lt;br /&gt;&lt;br /&gt;വൈകുന്നേരം കൂട്ടുകാരിയുമൊത്ത് പല്ലാവൂരിലേയ്ക്ക് പോയി, അവിടെ അമ്പലത്തില്‍ തൊഴാന്‍. പല്ലാവൂര്‍ എന്നു കേള്‍ക്കുമ്പോഴേ ആദ്യമോര്‍ക്കുന്നത് ചേണ്ടമേളമാണ്. ഒത്തിരി തവണ കണ്ടിരിക്കുന്നു എല്ലാം. തിമില, ശുദ്ധമദ്ദളം, കൊമ്പ്, ഇടയ്ക്ക, ഇലത്താളം, കുഴല്‍, ശംഖ് എന്നിവയുടെ മാസ്മരികപ്രകടനം!ഒരു കയ്യില്‍ മാത്രം ചെണ്ടക്കോല്‍ പിടിച്ചുള്ള തായമ്പക. എല്ലാം ഒന്നിനൊന്നു മെച്ചം. നാട്ടിലെ കുട്ടിക്കാലം വലിയൊരു അനുഭവ സമ്പത്താണ് നല്‍കിയതെന്ന തിരിച്ചറിവില്‍ മനസ്സൊന്നു കുളിരണിഞ്ഞു. സന്ധ്യയായി പല്ലാവൂരില്‍ നിന്നും തിരിക്കുമ്പോള്‍ .&lt;br /&gt;&lt;br /&gt;&lt;br /&gt;സുന്ദരമായ തീരങ്ങളൊക്കെ നഷ്ടപ്പെടുകയാണെന്ന ഓര്‍മ്മയിലാണ് പണ്ടെപ്പോഴോ നടത്തിയ നെല്ലിയാമ്പതി യാത്ര തെളിഞ്ഞുവന്നത്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div id="ms__id6213"&gt;&lt;img id="BLOGGER_PHOTO_ID_5215147103031609522" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_Ei-hL_regok/SF_sqL-bSLI/AAAAAAAAC_E/KUph-XzU9Fc/s320/manbara2%5B1%5D.jpg" border="0" /&gt;&lt;br /&gt;ഇവിടെ നിന്നും വളരെ അടുത്താണ് നെല്ലിയാമ്പതി. ഹരിതസൌന്ദര്യത്തിന്റെ നിസ്സീമത!പാവപ്പെട്ടവന്റെ ഊട്ടി.പാലക്കാട്ടു നിന്നും ഏകദേശം 60 കിലോമീറ്ററുണ്ടാവും അങ്ങോട്ടേയ്ക്ക്. മുന്‍പെപ്പോഴോ പോയിരുന്നു അവിടെ. വീട്ടില്‍ നിന്നും(കാക്കയൂര്‍ ) എകദേശം നാല്‍പ്പത് കിലോമീറ്ററോളം സഞ്ചരിച്ചാല്‍ അവിടെയെത്തും. പ്രസിദ്ധമായ പോത്തുണ്ടി ഡാം ഇവിടെയാണ്. &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div id="ms__id6216"&gt;&lt;img id="BLOGGER_PHOTO_ID_5215147097197502322" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_Ei-hL_regok/SF_sp2Pd33I/AAAAAAAAC-8/g2kFha2k7sg/s320/2007_06090017.jpg" border="0" /&gt; ഇടതൂര്‍ന്ന മരങ്ങള്‍ക്കിടയില്‍ നിന്നും കാട്ടുമൃഗങ്ങളുടെ അലര്‍ച്ച കേള്‍ക്കാം. നെല്ലിയാമ്പതി എത്തുന്നതിനും മുന്‍പേ ഒരുപാടുണ്ട് കാണാന്‍. മാമ്പാറയും കേശവന്‍ പാറയും സീതാര്‍ക്കുണ്ടും അരുവികളുമൊക്കെ മനസ്സിനെ പിടിച്ചുലയ്ക്കും... ഇനിയൊരിക്കല്‍ക്കൂടി പോണം അവിടെ, മായാക്കാഴ്ചകളെ ഹൃദയത്തിലേയ്ക്കാവാഹിയ്ക്കാന്‍.&lt;/div&gt;&lt;br /&gt;&lt;div id="ms__id6217"&gt;തിങ്കള്‍ പുഞ്ചിരിക്കുന്നുണ്ട് മുകളില്‍, ഒരു പക്ഷേ താരങ്ങളെ കാത്തിരിക്കുകയുമാവാം&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;img id="BLOGGER_PHOTO_ID_5214049842991876354" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_Ei-hL_regok/SFwGtPy2SQI/AAAAAAAAC5U/yhdUY9e2Jko/s320/IMG_1341.JPG" border="0" /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;മെയ്മാസച്ചൂട് അലോസരപ്പെടുത്തിത്തുടങ്ങിയിരിക്കുന്നു... &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5124308887928711650-3234156845702625385?l=sanchaarasaahithyam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sanchaarasaahithyam.blogspot.com/feeds/3234156845702625385/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5124308887928711650&amp;postID=3234156845702625385' title='19 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5124308887928711650/posts/default/3234156845702625385'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5124308887928711650/posts/default/3234156845702625385'/><link rel='alternate' type='text/html' href='http://sanchaarasaahithyam.blogspot.com/2008/06/blog-post_20.html' title='നാട്ടുവഴികളിലൂടെ...'/><author><name>പ്രിയ ഉണ്ണികൃഷ്ണന്‍</name><uri>http://www.blogger.com/profile/11836794412558999450</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='22' height='32' src='http://4.bp.blogspot.com/_Ei-hL_regok/SV2HdgOWjKI/AAAAAAAAEsI/tlyvwePw924/S220/Front+Cover.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_Ei-hL_regok/SFwHZlkRayI/AAAAAAAAC5c/mwA2Gc3CxjE/s72-c/2.jpg' height='72' width='72'/><thr:total>19</thr:total></entry><entry><id>tag:blogger.com,1999:blog-5124308887928711650.post-211580859364646038</id><published>2008-06-03T11:22:00.000-07:00</published><updated>2008-11-12T18:42:45.668-08:00</updated><category scheme='http://www.blogger.com/atom/ns#' term='കേരളം'/><title type='text'>സ്മൃതികളുടെ നിറവില്‍...</title><content type='html'>&lt;div id="ms__id2505"&gt;ധനുമാസക്കുളിരിന്റെ നേര്‍ത്ത തണുപ്പില്‍ നാട്ടിലെത്തിയപ്പോള്‍ എന്നെ വരവേല്‍ക്കാന്‍ ‍ശിശിരത്തിന്റെ ഓര്‍മ്മകള്‍ക്കൊപ്പം നാടിന്റെ ഭംഗിയും ഉണ്ടായിരുന്നു. അറിയാതെ പോയ മൂല്യങ്ങളെത്തേടിയായിരുന്നു ഇത്തവണ ഈ യാത്ര. പഠനത്തിരക്കുകള്‍ അവസാനിച്ചിരിക്കുന്നു. ഇനിയെന്നും ഇവിടെയെനിക്ക് കിന്നാരം പറഞ്ഞിരിക്കാം...&lt;br /&gt;&lt;br /&gt;നേരും നെറിവും കൈമോശം വന്നിട്ടില്ലാത്ത ഒരുള്‍നാടന്‍ ഗ്രാമം. പാലക്കാട്ടുനിന്നും ഏകദേശം പതിന്നാലു കിലോമീറ്ററോളം നെന്മാറ റൂട്ടില്‍ യാത്ര ചെയ്താല്‍ കാക്കയൂര്‍ എന്ന ഈ ഗ്രാമമെത്തി. ചെണ്ടമേളത്തിന്റെ മാറ്റൊലികളുയരുന്ന പല്ലാവൂരിന്റെ പ്രിയസഖി. വയല്‍‌വരമ്പുകള്‍&lt;br /&gt;‍മോഹങ്ങള്‍ തീര്‍ക്കുന്ന, പച്ചപ്പിന്റെ മാസ്മരികത തുളുമ്പുന്ന , ബാല്യം കളിച്ചു തീര്‍ത്ത സ്വപ്നഭൂമി!!!&lt;br /&gt;&lt;br /&gt;ഇവിടെ മഴയുടെ താളങ്ങള്‍ക്കൊപ്പം പൂക്കള്‍ നടനമാടാറുണ്ട്. കുസൃതിക്കാറ്റിന്റെ കിന്നാരം കേട്ട് തിങ്കള്‍ ചിരിക്കാറുണ്ട്. ഉദയാസ്തമയങ്ങളുടെ ചാരുത ഈ ഭൂമിയെ ധന്യമാക്കുമ്പോള്‍ സ്വപ്നലോകത്തിന്റെ പടിവാതിലിലാണോ എന്നു സംശയിച്ചേയ്ക്കാം.&lt;br /&gt;&lt;br /&gt;&lt;a href="http://3.bp.blogspot.com/_Ei-hL_regok/SEWZ2jJJRvI/AAAAAAAAC1I/ANLB9AiHhTo/s1600-h/25.JPG"&gt;&lt;img id="BLOGGER_PHOTO_ID_5207737706549430002" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_Ei-hL_regok/SEWZ2jJJRvI/AAAAAAAAC1I/ANLB9AiHhTo/s320/25.JPG" border="0" /&gt;&lt;/a&gt;&lt;br /&gt;ആകാശത്തിലെ പറവകള്‍ക്ക്‌ കിനാക്കളുണ്ടെന്നും,മഴത്തുള്ളികള്‍ക്ക്‌ കൊഞ്ചലുണ്ടെന്നും, അരുണിമ പടര്‍ന്ന മൂവന്തിക്ക്‌ പായ്യാരം പറയാനുണ്ടെന്നും ഞാനറിഞ്ഞത്‌ ഇവിടെ നിന്നാണ്‌. അതിനുമപ്പുറം ഈ സ്വപ്നഭൂമിയിലെ കളിവാക്കു ചൊല്ലുന്ന തെന്നലിനും, കാണാമറയത്തെ നിലാവിനും എന്റെ ബാല്യകാലമറിയാം.&lt;br /&gt;&lt;br /&gt;തിമിര്‍ത്തുപെയ്യുന്ന മഴയില്‍ പാടവരമ്പിലൂടെ തെന്നിവീഴാതെ ഓടുമ്പോള്‍ മുകളില്‍ ആകാശം മഴവില്ലിനെ വരവേല്‍ക്കാന്‍ കാത്തിരിക്കാറുണ്ടായിരുന്നു...&lt;br /&gt;&lt;br /&gt;&lt;a href="http://1.bp.blogspot.com/_Ei-hL_regok/SEWZ3km7wQI/AAAAAAAAC1Q/Sl1vIjqezZE/s1600-h/24.JPG"&gt;&lt;img id="BLOGGER_PHOTO_ID_5207737724122677506" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_Ei-hL_regok/SEWZ3km7wQI/AAAAAAAAC1Q/Sl1vIjqezZE/s320/24.JPG" border="0" /&gt;&lt;/a&gt; അമ്പലമുറ്റത്തെ പുല്‍‌നാമ്പുകള്‍ക്ക് തളര്‍ച്ചയുണ്ട്. എന്റെ കാലടികളില്‍ ഈ മണ്ണിന്റെ കുളിര്‍മ്മ ഇന്നുമുണ്ട്. നാലാംക്ലാസ്സിലോ മറ്റോ പഠിക്കുമ്പോഴാണ് ആദ്യമായി കാവടിയെടുത്തത്. ഈ അമ്പലത്തിനു ചുറ്റും കാവടിയും തോളില്‍‌വെച്ച് പ്രദക്ഷിണം വെയ്ക്കുമ്പോള്‍ പേടിയായിരുന്നു, താഴെ വീഴുമോ എന്നൊക്കെ.&lt;br /&gt;&lt;a href="http://4.bp.blogspot.com/_Ei-hL_regok/SEWZ4P5w_8I/AAAAAAAAC1Y/UVpIyD6pRGs/s1600-h/23.jpg"&gt;&lt;img id="BLOGGER_PHOTO_ID_5207737735744389058" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_Ei-hL_regok/SEWZ4P5w_8I/AAAAAAAAC1Y/UVpIyD6pRGs/s320/23.jpg" border="0" /&gt;&lt;/a&gt; വൈകുന്നേരങ്ങളിലെ കളികളും സന്ധ്യാസമയത്തെ നാമജപവും ഇവിടെയിന്നും തത്തിക്കളിക്കുന്നപോലെ... അമ്പലഗോപുരത്തിലെ പൂക്കള്‍ എന്നൊടേന്തോ പറയാന്‍ ശ്രമിക്കുന്നപോലെ തോന്നി.&lt;br /&gt;&lt;br /&gt;&lt;a href="http://2.bp.blogspot.com/_Ei-hL_regok/SEWZI6ZbNgI/AAAAAAAAC0o/HVwT9sA1ytM/s1600-h/22.jpg"&gt;&lt;img id="BLOGGER_PHOTO_ID_5207736922517747202" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_Ei-hL_regok/SEWZI6ZbNgI/AAAAAAAAC0o/HVwT9sA1ytM/s320/22.jpg" border="0" /&gt;&lt;/a&gt; വിശാലമായ കുളത്തിന്റെ ഭംഗിയ്ക്കും മങ്ങലുണ്ട്. മഴ പെയ്യുമ്പോള്‍ ആ തുള്ളികള്‍ക്കുമീതെ നീന്താനായിരുന്നുഎന്നുമിഷ്ടം. ആദ്യമായി മീനിനെ ചൂണ്ടയിടാന്‍ പഠിച്ചതും ഈ കുളക്കടവിലിരുന്നാണ്. ഇല്ല, ഇനിയതൊന്നും തിരികെ വരില്ല...&lt;br /&gt;&lt;a href="http://2.bp.blogspot.com/_Ei-hL_regok/SEWZJLNisbI/AAAAAAAAC0w/QeXRnxSNFbM/s1600-h/21.jpg"&gt;&lt;img id="BLOGGER_PHOTO_ID_5207736927031308722" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_Ei-hL_regok/SEWZJLNisbI/AAAAAAAAC0w/QeXRnxSNFbM/s320/21.jpg" border="0" /&gt;&lt;/a&gt; ചാറ്റല്‍മഴയെ കളിയാക്കാന്‍ ആലിന്‍‌ചുവട്ടില്‍ ഓടിക്കയറിയ സായന്തനങ്ങള്‍ , ഉച്ചവെയില്‍ ചായുന്ന നേരത്ത് തണല്‍ തേടിയെത്തുന്നത്, ആല്‍മരത്തിന്റെ ചുവന്ന പൂക്കള്‍കൊണ്ട് നഖങ്ങളില്‍ ചായം തേച്ചത്, കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ അമ്പലത്തിലേയ്ക്കുള്ള യാത്രയില്‍ ആല്‍ത്തറയിലേയ്ക്ക് കള്ളക്കടക്കണ്ണെറിഞ്ഞത് അങ്ങനെയൊരുപാട്... ആല്‍മരത്തണലിലെ ആ ഇത്തിരിനേരങ്ങള്‍ ഓര്‍മ്മകളില്‍ ശയിക്കട്ടെ !&lt;br /&gt;&lt;br /&gt;&lt;img id="BLOGGER_PHOTO_ID_5207741537898125186" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_Ei-hL_regok/SEWdVkB214I/AAAAAAAAC1g/HhD06vcTDBU/s320/aalththara.jpg" border="0" /&gt;&lt;a href="http://3.bp.blogspot.com/_Ei-hL_regok/SEWZJdpS-QI/AAAAAAAAC04/86ZUj2kB5pI/s1600-h/20.jpg"&gt;&lt;/a&gt; തറവാട്ടുമുറ്റത്തെത്തിയതും ആദ്യമെന്റെ നോട്ടം വീണത് തുളസിത്തറയിലും, നാഗത്താന്‍ കാവിലുമാണ്. . . ഒരിക്കല്‍, എല്ലാ ത്രിസന്ധ്യകളിലും ഇവിടെ അന്തിത്തിരി വെച്ചിരുന്നത് ഞാനായിരുന്നു. തുളസിത്തറയ്ക്കു ചുറ്റുമുള്ള പുല്‍‌നാമ്പുകളെ ശകാരിക്കാന്‍ നല്ല മിടുക്കായിരുന്നു. നാഗത്താന്റെയ&lt;br /&gt;രികിലുള്ള മരത്തില്‍ പടര്‍ന്ന മുല്ലവള്ളിയില്‍ പൂമൊട്ടുകള്‍ക്കായി കാത്തിരിക്കാറുണ്ടായിരുന്നു. ഇല്ല, നശിച്ചിട്ടില്ല ഒന്നും. എങ്കിലും, എന്തോ ഒരു കുറവ് കാണുന്നതുപോലെ...&lt;br /&gt;&lt;br /&gt;&lt;a href="http://1.bp.blogspot.com/_Ei-hL_regok/SEWZJxzS_RI/AAAAAAAAC1A/TFgVGX4IeF4/s1600-h/19.jpg"&gt;&lt;img id="BLOGGER_PHOTO_ID_5207736937390210322" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_Ei-hL_regok/SEWZJxzS_RI/AAAAAAAAC1A/TFgVGX4IeF4/s320/19.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a href="http://3.bp.blogspot.com/_Ei-hL_regok/SEWYQp-VX8I/AAAAAAAAC0I/x50lJd-AaOo/s1600-h/18.jpg"&gt;&lt;img id="BLOGGER_PHOTO_ID_5207735956036476866" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_Ei-hL_regok/SEWYQp-VX8I/AAAAAAAAC0I/x50lJd-AaOo/s320/18.jpg" border="0" /&gt;&lt;/a&gt;തണുത്ത മണ്ണിന്റെ സ്പര്‍ശനത്തില്‍ ഞാനൊന്നു പിടഞ്ഞു, ഒരുപാട് വൈകിയെന്നു തോന്നി...തിരിഞ്ഞു നോക്കിയപ്പോള്‍ വിളറിയ പടിപ്പുരയിലെ ശൂന്യതയിലൂടെ ഒരു പൂച്ചക്കുറിഞ്ഞി പതുക്കെ നടന്നുപോകുന്നത് കണ്ടു.&lt;br /&gt;&lt;a href="http://4.bp.blogspot.com/_Ei-hL_regok/SEWYRvhyOkI/AAAAAAAAC0Q/yLgYb3-nmLQ/s1600-h/17.jpg"&gt;&lt;img id="BLOGGER_PHOTO_ID_5207735974707214914" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_Ei-hL_regok/SEWYRvhyOkI/AAAAAAAAC0Q/yLgYb3-nmLQ/s320/17.jpg" border="0" /&gt;&lt;/a&gt; “മനുഷ്യര്‍ക്ക് മാത്രമല്ല ഭൂമിയ്ക്കും സംസ്കാരത്തിനും പൈതൃകത്തിനുമുണ്ട് പ്രതാപം. ഒക്കെ നഷ്ടപ്പെട്ടു തുടങ്ങിയിക്കുന്നു അല്ലെങ്കില്‍ എല്ലാം കച്ചവടമാകുന്നു ഇപ്പൊ“.&lt;br /&gt;&lt;br /&gt;അമ്മയുടെ വാക്കുകള്‍ക്ക് കാരിരുമ്പിന്റെ മൂര്‍ച്ചയുണ്ടെന്നു തോന്നി. ആ പറഞ്ഞതത്രയും ശരിയും.&lt;br /&gt;&lt;br /&gt;മുന്‍പെന്നോ കലാമണ്ഠലം ശിവന്‍ നമ്പൂതിരിയുടെ കൂടിയാട്ടം കണ്ടതോര്‍ത്തു, ഇവിടെ അമ്പലത്തില്‍‌ ‌വെച്ച്. 2000ത്തോളം വര്‍ഷം പഴക്കമുള്ള ഒരു കലയാണ് കൂടിയാട്ടം.&lt;br /&gt;&lt;br /&gt;പുരാണകഥകളെ മനോഹരമായി അവതരിപ്പിക്കുന്ന ഒരു സംസ്കൃത നാടകം എന്നു തന്നെ പറയാം. കാതിനിമ്പമേകുന്ന മിഴാവും കുഴിത്താളവും കൂടിയാട്ടത്തിന്റെ പ്രത്യേകതയാണ്.&lt;br /&gt;&lt;a href="http://3.bp.blogspot.com/_Ei-hL_regok/SEWYSzt4xGI/AAAAAAAAC0g/UnaLpW08jTU/s1600-h/15.jpg"&gt;&lt;/a&gt;കുലശേഖര വര്‍മ്മ ചേരമാന്‍ പെരുമാളാണ് കൂടിയാട്ടത്തിന്റെ സൃഷ്ടികര്‍ത്താവ് എന്നു പറയപ്പെടുന്നു. യുനെസ്കോയുടെ അംഗീകാരം ലഭിച്ചിട്ടുള്ള ഈ കലയുടെ ആസ്വാദനം മിക്കവരും അറിയാതെ പോകുന്നു.&lt;br /&gt;&lt;br /&gt;ഉമ്മറത്തിണ്ണയില്‍ ഇരിക്കുമ്പോള്‍ തന്നെ ഒരു സുഖമുണ്ട്. മുന്‍പ് ഉച്ചസമയങ്ങളില്‍ ഇവിടിരുന്നാണ്കളിയ്ക്കാറുണ്ടായിരുന്നത്. മുറ്റത്തെ മാവിന്റെ ചോട്ടിലേയ്ക്ക് ഒരോട്ടമാണ് വെയില്‍ ചാഞ്ഞാല്‍ .&lt;br /&gt;&lt;br /&gt;“വരുന്ന ആഴ്ച്ച കഥകളിയുണ്ട്, കാണാന്‍ മറക്കണ്ട , നിനക്കിഷ്ടല്ലേ അതൊക്കെ“&lt;br /&gt;&lt;br /&gt;ചായഗ്ലാസ്സ് എന്റെ നേരെ നീട്ടുമ്പോള്‍അമ്മ പറഞ്ഞു. ആശ്ചര്യത്തേക്കാളേറെ ആകാംക്ഷയായിരുന്നു എനിക്കാ വാക്കുകള്‍ തന്നത്.&lt;br /&gt;&lt;br /&gt;രാഗമധുരിമയെങ്കിലും സോപാനസംഗീതത്തിന്റെ ചടുലതയണ് കഥകളിപ്പദങ്ങള്‍ക്ക്. ഗുരുവായൂര്‍ അമ്പലത്തിനുള്ളില്‍‌വെച്ച് ദുര്യോധനവധം ഒരിക്കല്‍ കണ്ടിരുന്നത് പെട്ടന്നോര്‍മ്മ വന്നു. രാത്രിയിലാണ് കഥകളി അരങ്ങേറുന്നത്. കഥകളിയ്ക്കുള്ള ചമയത്തില്‍ ഏറ്റവും സുന്ദരമാണ് മുഖം ചായങ്ങള്‍ കൊണ്ട് ചമയിക്കുന്ന ചുട്ടികുത്തല്‍. ഒരുപാട് സമയമെടുക്കും ഇതിന്. കളിവിളക്കു തെളിയുന്നതോടെ ആരംഭിക്കുന്ന കഥകളിയ്ക്ക് ചെണ്ടയും, മദ്ദളവും, ഇടയ്ക്കയും അകമ്പടിയേകുന്നു.&lt;br /&gt;&lt;br /&gt;&lt;a href="http://4.bp.blogspot.com/_Ei-hL_regok/SEWXZ6cpqQI/AAAAAAAACzw/j4WOzoOUiGE/s1600-h/13.jpg"&gt;&lt;/a&gt;കളിവിളക്കിനു പിറകില്‍ ഉയര്‍ത്തിപ്പിടിച്ച തിരശ്ശീലയ്ക്കു പിറകില്‍ നിന്നും കഥകളി രൂപത്തിന്റെ ശബ്ദങ്ങള്‍ കേട്ടു തുടങ്ങുമ്പോഴേയ്ക്കും കഥകളിപ്പദം ചൊല്ലുന്നവരുടെ കയ്യില്‍ ചേങ്ങലയും ഇലത്താളവും താളം പിടിച്ചു തുടങ്ങും.&lt;a href="http://3.bp.blogspot.com/_Ei-hL_regok/SEWXaOtXxNI/AAAAAAAACz4/vux-9H_Yeh8/s1600-h/12.jpg"&gt;&lt;/a&gt; വര്‍ഷങ്ങളോളമുള്ള പരിശീലനമാണ് കഥകളിയ്ക്കാവശ്യം.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;p&gt;&lt;a href="http://2.bp.blogspot.com/_Ei-hL_regok/SEWXaRSNvNI/AAAAAAAAC0A/b794Lz4sAR0/s1600-h/11.jpg"&gt;&lt;/a&gt;കൈമുദ്രകളിലും മുഖഭാവങ്ങളിലും ഒരു കഥയെ മൊത്തം വിവരിക്കുന്ന ഈ നാട്യകല നവരസങ്ങള്‍ കൊണ്ട് സമ്പന്നമാണ്.&lt;br /&gt;&lt;/p&gt;&lt;p&gt;&lt;a href="http://3.bp.blogspot.com/_Ei-hL_regok/SEWWztBh-bI/AAAAAAAACzQ/v04REQMhpa0/s1600-h/10.jpg"&gt;&lt;/a&gt;ശൃംഗാരം, ഹാസ്യം,ഭയം,കരുണം,രൌദ്രം,വീര്യം,ഭീഭത്സം,അദ്ഭുതം,ശാന്തം എന്നീ ഒന്‍പത് ഭാവങ്ങള്‍ മുഖത്ത് പ്രതിഫലിക്കുന്നത് കാണാന്‍ തന്നെ രസമാണ്.&lt;br /&gt;&lt;a href="http://4.bp.blogspot.com/_Ei-hL_regok/SEWWz17Z5fI/AAAAAAAACzY/3SSEc3gt1Nc/s1600-h/9.jpg"&gt;&lt;/a&gt;&lt;a href="http://4.bp.blogspot.com/_Ei-hL_regok/SEWW0Ny8CGI/AAAAAAAACzg/AbdTjl5opbM/s1600-h/8.jpg"&gt;&lt;/a&gt;&lt;/p&gt;&lt;p&gt;ഉച്ചയൂണും കഴിഞ്ഞ് തൊടിയിലൂടെ നടക്കാനിറങ്ങി. പിന്നെ പതുക്കെ കൂട്ടുകാരികളുടെ വീട്ടിലൊക്കെ കറങ്ങി. വിശേഷം പറച്ചിലും ഒക്കെയായി സമയം പോയതറിഞ്ഞില്ല.നാട്ടുവഴികളൊക്കെ വിജനമായിത്തുടങ്ങിയിരിക്കുന്നു. വല്ലാത്തൊരു ഏകാന്തത.&lt;br /&gt;&lt;br /&gt;എല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേയ്ക്കും സന്ധ്യയായിരുന്നു. ദൂരെ കുന്നിന്‍‌മുകളിലുള്ള അമ്പലത്തില്‍നിന്നും വെളിച്ചം കാണാം. കുറച്ചു നേരത്തെ നാട്ടിലെത്തിയിരുന്നെങ്കില്‍ അവിടത്തെ ഉത്സവം കൂടി കാണാമായിരുന്നു. ധനുപ്പത്തിന്റെ അന്നാണ് അവിടെ ഉത്സവം.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a href="http://1.bp.blogspot.com/_Ei-hL_regok/SEWWDE05_fI/AAAAAAAACzA/CNfVyLOnQXk/s1600-h/7.JPG"&gt;&lt;img id="BLOGGER_PHOTO_ID_5207733523703266802" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_Ei-hL_regok/SEWWDE05_fI/AAAAAAAACzA/CNfVyLOnQXk/s320/7.JPG" border="0" /&gt;&lt;/a&gt; ധനുപ്പത്തിന്റെ അന്നാണ് അവിടെ ഉത്സവം. ആനയും കൊട്ടും ഒക്കെയായി കേമം തന്നെ. അമ്പലനടയില്‍ മൂന്ന് ആനകള്‍ നിരന്നുനില്‍ക്കും, നെറ്റിപ്പട്ടത്തിന്റെ മനോഹാരിതയില്‍ ...&lt;br /&gt;&lt;a href="http://4.bp.blogspot.com/_Ei-hL_regok/SEWWD3Qlc3I/AAAAAAAACzI/9sRqwvetVNM/s1600-h/6.jpg"&gt;&lt;img id="BLOGGER_PHOTO_ID_5207733537241133938" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_Ei-hL_regok/SEWWD3Qlc3I/AAAAAAAACzI/9sRqwvetVNM/s320/6.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;വൈകുന്നേരമാകുമ്പോഴേയ്ക്കും എല്ലാ വീടിനു മുന്‍പിലും ചാണകം മെഴുകിയ മുറ്റത്ത് നിലവിളക്കിനറ്റുത്ത് നെല്ലു നിറച്ച ‘ പറ’ വെയ്ക്കും.&lt;br /&gt;&lt;br /&gt;&lt;a href="http://2.bp.blogspot.com/_Ei-hL_regok/SEWVtnuM05I/AAAAAAAACy4/UCRZunvBaMk/s1600-h/5.jpg"&gt;&lt;img id="BLOGGER_PHOTO_ID_5207733155113259922" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_Ei-hL_regok/SEWVtnuM05I/AAAAAAAACy4/UCRZunvBaMk/s320/5.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;ഓരോ വീട്ടുമുറ്റത്തും വന്ന് ഗജകേസരികള്‍ പറയെടുക്കുന്നതൊക്കെ ഒത്തിരി തവണകണ്ടിരിക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/p&gt;&lt;a href="http://2.bp.blogspot.com/_Ei-hL_regok/SEWVNreI-2I/AAAAAAAACyw/MHKxgN4sQgU/s1600-h/4.jpg"&gt;&lt;img id="BLOGGER_PHOTO_ID_5207732606363827042" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_Ei-hL_regok/SEWVNreI-2I/AAAAAAAACyw/MHKxgN4sQgU/s320/4.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;എങ്കിലും ഇപ്പോ കാലങ്ങള്‍ക്കു ശേഷം അതൊക്കെ വീണ്ടും കാണാനൊരു മോഹം. ടിപ്പുവിന്റെ കാലത്തേഉണ്ടായിരുന്ന ഒരമ്പലമാണത്രേ അത്. അമ്പലങ്ങള്‍ നശിപ്പിച്ചുകൊണ്ട് മുന്നേറിയ ടിപ്പുവിന്റെ പടയോട്ടത്തില്‍ കുറെയൊക്കെ തകര്‍ന്നിരുന്നുഅവിടം. ചുറ്റും കൊക്കര്‍ണികളും ചെകുത്തായ പാറകളും ഇന്നുമുണ്ട്. ഇവിടുന്നു പോകുന്നതിനുമുന്‍പ് ഒന്നൂടി കാണണം.&lt;br /&gt;&lt;br /&gt;പെയ്തുതോര്‍ന്ന മേഘങ്ങള്‍ പോലെ സന്ധ്യാനാമം അലയടിച്ചിരുന്ന ത്രിസന്ധ്യകള്‍ ഇനി മടങ്ങി വരില്ല. എല്ലാം മറന്നു തുടങ്ങിയിരിക്കുന്നു. ഈ നടുമുറ്റത്തില്‍ മഴത്തുള്ളികള്‍ക്കൊപ്പം തുള്ളിച്ചാടിക്കളിച്ച രാവുകളും ഏറെ അകന്നിരിക്കുന്നു. തലയിലൂടെയിഴയുന്ന അമ്മയുടെ കൈകള്‍ക്ക് നേരിയ ചൂടുണ്ട്. കണിക്കൊന്ന പറിക്കാനും, വിഷുക്കണിയൊരുക്കാനും ഓടി നടന്നിരുന്ന ആ കുട്ടി തന്നെയാണ് അമ്മയ്ക്കിന്നും ഞാന്‍.&lt;br /&gt;&lt;br /&gt;വളര്‍ച്ചയുടെ ഓരോ പടവുകള്‍ കയറുമ്പോഴും അമ്മയുടെ തലമുറ എല്ലാം അറിഞ്ഞിരുന്നു. ഇത്രയേറെ പറഞ്ഞു തരാനും അവര്‍ക്കു കഴിയുന്നു. ഞാനടക്കമുള്ള ഇന്നത്തെ തലമുറ നഷ്ടപ്പെടുത്തുന്നതുംഈ മൂല്ല്യങ്ങളെയാണല്ലോ.&lt;br /&gt;&lt;br /&gt;കഴിഞ്ഞ ഓണത്തിന് അരിപ്പൊടി കലക്കി നിമിഷങ്ങള്‍കൊണ്ട് ‘അണിയല്‍ ‘ പൂര്‍ത്തിയാക്കിയ ആ കൈകളുടെ കരവിരുതിനെകുറച്ച് അസൂയയോടെയാണ് നോക്കിക്കണ്ടത്. ഇതെന്തിനാണെന്നു ചോദിച്ചപ്പോള്‍ എല്ലാത്തിലുമുണ്ട് ഓരോ വിശ്വാസങ്ങള്‍ എന്നായിരുന്നു മറുപടി.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a href="http://3.bp.blogspot.com/_Ei-hL_regok/SEWUan_tQTI/AAAAAAAACyY/aefnR8eXxEk/s1600-h/3.jpg"&gt;&lt;img id="BLOGGER_PHOTO_ID_5207731729257546034" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_Ei-hL_regok/SEWUan_tQTI/AAAAAAAACyY/aefnR8eXxEk/s320/3.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;a href="http://2.bp.blogspot.com/_Ei-hL_regok/SEWTsoD4hnI/AAAAAAAACyQ/KLloB0sqp6c/s1600-h/2.jpg"&gt;&lt;img id="BLOGGER_PHOTO_ID_5207730939001079410" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_Ei-hL_regok/SEWTsoD4hnI/AAAAAAAACyQ/KLloB0sqp6c/s320/2.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ശരിയാണ്, കാലത്തിന്റെ കുത്തൊഴുക്കില്‍ ഒഴുകുന്നു എന്നതിലുമപ്പുറം സ്വന്തം നാടിനെ അറിയാനും മനസ്സിലാക്കാനും മറന്നുപോയിരിക്കുന്നു. വിശ്വാസങ്ങള്‍ക്ക് ശക്തിയുണ്ടെന്ന തിരിച്ചറിവാകാം ഈ തിരിഞ്ഞുനോട്ടം&lt;br /&gt;&lt;br /&gt;“ഈ തണലിലിത്തിരിനേരമൊരുകൊച്ചുകുട്ടിയായ്&lt;br /&gt;തെന്നലിന്‍ കിന്നാരമൊന്നു കേള്‍ക്കാന്‍&lt;br /&gt;വരാമൊരു വിരുന്നുകാരിയെപ്പോലെയെങ്കിലു-&lt;br /&gt;മരികിലില്ലല്ലോ ഈ സ്നേഹമെന്നും ...”&lt;br /&gt;&lt;br /&gt;ഇവിടെ ഇരുട്ടിന് ഭയാനകതയില്ല. നിദ്രയ്ക്ക് കൂട്ടായി ഏതോ രാപക്ഷി പാടുന്നുണ്ട്.ഇനി ഞാനുറങ്ങട്ടെ.&lt;br /&gt;&lt;br /&gt;സ്മൃതികള്‍ക്കു മുമ്പില്‍ എല്ലാം വ്യക്തമാകുമ്പോള്‍ സ്വയമുരുകുന്ന സംഗീത സായഹ്നത്തില്‍ കല്‍വിളക്കുകള്‍ പൊന്‍പ്രഭ ചൊരിയുകയാണ്.&lt;br /&gt;&lt;br /&gt;&lt;a href="http://3.bp.blogspot.com/_Ei-hL_regok/SEWTZMVb7lI/AAAAAAAACyI/nWAUroDOYMI/s1600-h/1.jpg"&gt;&lt;img id="BLOGGER_PHOTO_ID_5207730605140995666" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_Ei-hL_regok/SEWTZMVb7lI/AAAAAAAACyI/nWAUroDOYMI/s320/1.jpg" border="0" /&gt;&lt;/a&gt; &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5124308887928711650-211580859364646038?l=sanchaarasaahithyam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sanchaarasaahithyam.blogspot.com/feeds/211580859364646038/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5124308887928711650&amp;postID=211580859364646038' title='22 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5124308887928711650/posts/default/211580859364646038'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5124308887928711650/posts/default/211580859364646038'/><link rel='alternate' type='text/html' href='http://sanchaarasaahithyam.blogspot.com/2008/06/blog-post.html' title='സ്മൃതികളുടെ നിറവില്‍...'/><author><name>പ്രിയ ഉണ്ണികൃഷ്ണന്‍</name><uri>http://www.blogger.com/profile/11836794412558999450</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='22' height='32' src='http://4.bp.blogspot.com/_Ei-hL_regok/SV2HdgOWjKI/AAAAAAAAEsI/tlyvwePw924/S220/Front+Cover.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_Ei-hL_regok/SEWZ2jJJRvI/AAAAAAAAC1I/ANLB9AiHhTo/s72-c/25.JPG' height='72' width='72'/><thr:total>22</thr:total></entry><entry><id>tag:blogger.com,1999:blog-5124308887928711650.post-6590196431736468606</id><published>2008-04-16T15:34:00.000-07:00</published><updated>2008-11-12T18:42:48.247-08:00</updated><category scheme='http://www.blogger.com/atom/ns#' term='അമേരിക്ക'/><title type='text'>യൂനിവേഴ്സല്‍ സ്റ്റുഡിയോ</title><content type='html'>&lt;div id="ms__id7843"&gt;ഫെബ്രുവരി പതിനാലിന്റെ തണുപ്പുള്ള രാത്രിയില്‍ ഡാല്ലസ്സ് എയര്‍പോര്‍ട്ടില്‍ നിന്നും ലോകത്തിലെ സ്വപ്നഭൂമികളിലൊന്നായ ലോസ് ആഞ്ചല്‍‌സിലേയ്ക്ക് യാത്ര തിരിക്കുമ്പോഴെ അറിയാമായിരുന്നു ഒരിക്കലും മതിവരാത്ത കാഴ്ചകളാണ് വരവേല്‍ക്കാന്‍ പോകുന്നതെന്ന്‌... ഫീനിക്സ് മലനിരകള്‍ക്കു മുകളിലൂടെയുള്ള ആകാശയാത്ര വര്‍ണ്ണനകള്‍ക്കതീതമായിരുന്നു!!! &lt;/div&gt;&lt;div id="ms__id7844"&gt; &lt;/div&gt;&lt;div id="ms__id7845"&gt;മൂന്നര മണിക്കൂറിനുശേഷം ലോസ് ആഞ്ചല്‍‌സില്‍ ലാന്‍ഡ് ചെയ്തു. എയര്‍പോര്‍ട്ടില്‍ ഞങ്ങളേയും കാത്ത് ഒരു സുഹൃത്ത് ഉണ്ടായിരുന്നു. നേരെ അവരുടെ വീട്ടിലേയ്ക്ക് പോയി. കൊച്ചുവര്‍ത്തമാനങ്ങള്‍ക്കും ഭക്ഷണത്തിനും ശേഷം പിറ്റേന്നത്തെ പരിപാടിയുടെ ഏകദേശരൂപം തയ്യാറാക്കി, പിന്നെ നല്ലൊരുറക്കം. രാവിലെ നേരത്തെ എഴുന്നേറ്റ് യാത്രയ്ക്ക് തയ്യാറായി. ആ നനുത്ത പ്രഭാതത്തില്‍ പുറത്തെ കാഴ്ചകള്‍ക്ക് നേരിയ മങ്ങല്‍ ... . സുഹൃത്തിന്റെ വീട്ടില്‍നിന്നും 15 മിനുറ്റ് നേരത്തെ സവാരിയ്ക്ക് ശേഷം ചെറിയൊരു കയറ്റം കയറി വണ്ടി നിന്നു. വിശ്വവിഖ്യാതമായ, സിനിമാസംരംഭങ്ങളുടെ കേന്ദ്രമായ മായികലോകത്തെത്തിയിരിക്കുന്നു. വണ്ടിയില്‍ നിന്നിറങ്ങി പ്രവേശന കവാടത്തിലെ ബോര്‍ഡ് തെല്ലൊന്നുറക്കെ വായിച്ചു “ യൂനിവേഴ്സല്‍ സ്റ്റുഡിയൊ" &lt;/div&gt;&lt;div id="ms__id7751"&gt;&lt;p&gt;&lt;img id="BLOGGER_PHOTO_ID_5239979801777034402" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_Ei-hL_regok/SLgl3fskVKI/AAAAAAAADjA/9dUF-RIb5ak/s320/1.JPG" border="0" /&gt;ആകാംക്ഷയോടെ ഞങ്ങള്‍ ആ പടികള്‍ കയറി. ടിക്കറ്റ് കൌണ്ടറില്‍ വലിയ തിരക്ക് ഇല്ലെങ്കിലും ആളുകള്‍ വരി തീര്‍ത്തിട്ടുണ്ട്. ടിക്കറ്റ് എടുത്തശേഷം തൊട്ടപ്പുറത്തുള്ള കറങ്ങുന്ന ഗ്ലോബിന്റെയരികിലേയ്ക്ക് പോയി. യൂനിവേഴ്സല്‍ സ്റ്റുഡിയൊ എന്നെഴുതിയ ആ ഗ്ലോബിനു താഴെ വെള്ളം പുകപോലെ ഉയരുന്നുണ്ടായിരുന്നു.&lt;br /&gt;&lt;/p&gt;&lt;p&gt;&lt;img id="BLOGGER_PHOTO_ID_5239979804271557570" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_Ei-hL_regok/SLgl3o_Tu8I/AAAAAAAADjI/FpMNWLrk09k/s320/2.JPG" border="0" /&gt;&lt;br /&gt;വിശദമായ പരിശോധനയ്ക്കുശേഷമാണ് എല്ലാവരേയും ഉള്ളിലേയ്ക്ക് കടത്തിവിട്ടത്. ആ സ്ഥലത്തു നിന്നു തന്നെ സ്റ്റുഡിയോയുടെ ബ്രോഷറും കിട്ടി. വല്ലാതെ അത്ഭുതപ്പെടുത്തിയ ഒരു കാര്യമുണ്ടായിരുന്നു, എത്രയൊക്കെ തിരക്കുണ്ടെങ്കിലും യാതൊരു ധൃതിയും കാണിക്കാതെ ക്ഷമയോടെ തന്റെ അവസരം കാത്തുനില്‍ക്കുന്ന ആളുകള്‍. അറിയാതെ മനസ്സൊന്നു നാട്ടിലേയ്ക്ക് പോയി... &lt;/p&gt;&lt;p&gt;&lt;br /&gt;അകത്തേയ്ക്ക് കയറുന്ന സ്ഥലത്തു തന്നെ സ്റ്റാര്‍ട് ആക്ഷന്‍ കാമെറാ എന്നു അറിയാതെ പറഞ്ഞുപോകുന്ന തരം കല്പ്രതിമകള്‍ ‍ഞങ്ങളെ സ്വാഗതം ചെയ്തു. &lt;/p&gt;&lt;img id="BLOGGER_PHOTO_ID_5239979809169887218" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_Ei-hL_regok/SLgl37PKT_I/AAAAAAAADjQ/7fVtIwHTDns/s320/3.JPG" border="0" /&gt;മുന്നോട്ടുള്ള മുന്നോട്ടുള്ള നടത്തത്തിന് ഇമ്പമാര്‍ന്ന മ്യൂസിക്കും കൂട്ടിനെത്തി. പെട്ടന്നാണ് തൊട്ടപ്പുറത്ത്ആളുകള്‍ കൂടിനില്‍ക്കുന്നത് കണ്ടത്. തിരക്കിലൂടെ മെല്ലെ കണ്ണോടിച്ചു, കുട്ടികളുടെ ഇഷ്ടതാരമായ കാര്‍ട്ടൂണ്‍ കഥാപാത്രം‘ ഷ്രെക്ക് ‘കൂടെ ഫ്യോനയും. &lt;img id="BLOGGER_PHOTO_ID_5239989747403099890" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_Ei-hL_regok/SLgu6aCmjvI/AAAAAAAADmQ/JbJ0cOFbPeI/s320/shrek+and+Fiony.JPG" border="0" /&gt;&lt;br /&gt;കുറച്ചപ്പുറത്തേയ്ക്ക് മാറി, തണലില്‍ നിന്ന് ബ്രോഷറിലൂടെ കണ്ണോടിച്ച് പ്ലാനുണ്ടാക്കി. ആദ്യം തന്നെ സ്റ്റുഡിയൊ ടൂര്‍ ആകാമെന്നു കരുതി. ഇരുവശങ്ങളും ഓപ്പണ്‍ ആയ ട്രൈന്‍പോലുള്ള വണ്ടിയില്‍ കേറിയിരുന്നു. ഹോളിവുഡ് സിനിമകളുടെ സെറ്റുകളിലൂടെയുള്ള സവാരി. വണ്ടി മെല്ലെ നീങ്ങിത്തുടങ്ങി. &lt;/div&gt;&lt;div id="ms__id7847"&gt;&lt;br /&gt;വിസ്മയത്തോടെ അതിലിരുന്നു പുറത്തെ കാഴ്ചകള്‍ കാണാന്‍ തുടങ്ങി. കെട്ടിടങ്ങളും വീടുകളും വമ്പന്‍ സെറ്റുകളില്‍ തലയുയര്‍ത്തി നില്‍ക്കുന്നത് അത്ഭുദത്തോടെ നോക്കി. ന്യൂയൊര്‍ക്ക് , കാലിഫോര്‍ണിയ തുടങ്ങിയ സിറ്റികളൊക്കെ അതേപടി ഇവിടെ ഉണ്ടാക്കുന്നു സിനിമകള്‍ക്ക് വേണ്ടി. മുന്നോട്ടു നീങ്ങിയ വണ്ടി മെല്ലെ ഇരുട്ടിലേയ്ക്ക് പ്രവേശിച്ചു. പിന്നെ പെട്ടന്ന് അവിടെ നിന്നു. മറ്റൊരു ട്രൈന്‍ തൊട്ടടുത്ത ട്രാക്കിലൂടെ സ്പീഡില്‍ വന്നു നിന്നതും മുകളില്‍ നിന്നൊരു കത്തുന്ന കാര്‍ ആ ട്രൈനുമുകളിലേയ്ക്ക് വീഴാനൊരുങ്ങി. ആക്ഷന്‍ പടങ്ങളിലെ ഒരു സീനായിരുന്നു അവിടെ അരങ്ങേറിയത്. ഗംഭീരമെന്നല്ലാതെ എന്തു പറയാന്‍ ! &lt;/div&gt;&lt;div id="ms__id7849"&gt;&lt;br /&gt;വീണ്ടും വണ്ടി മെല്ലെ നീങ്ങിത്തുടങ്ങി, വെളിച്ചത്തിലേയ്ക്ക്. ചെറിയൊരു കാട് പോലെ തോന്നിപ്പിക്കുന്ന സ്ഥലത്തിലൂടെ മുന്നോട്ടു നീങ്ങി. ചില ശബ്‌ദങ്ങള്‍ കേട്ടു തുടങ്ങി. അരികിലുള്ള ചെടികളൊക്കെ അനങ്ങുന്നു. ആകാംക്ഷയോടെ നോക്കിയതും ആ ചെടികള്‍ക്കിടയില്‍ നിന്നും ജുറാസ്സിക് പാര്‍ക്ക് സിനിമയിലെ കഥാപാത്രങ്ങള്‍ തലനീട്ടി. മുന്നില്‍ ഭീമാകാരമായൊരു ഡൈനോസറസ്. കുറച്ച് പേടിയോടെയും അത്ഭുതത്തോടെയുമാണ് ആ കൃത്രിമജീവികളെ നോക്കിയത്. ജുറാസ്സിക് സിനിമയില്‍ അവസാന രംഗം, കാര്‍ വലിയൊരു കൊക്കയിലേയ്ക്ക് വീഴുന്നത് അവിടെ നേരില്‍ കാണാന്‍ കഴിഞ്ഞു. &lt;/div&gt;&lt;div id="ms__id7850"&gt;&lt;br /&gt;അവിടെ നിന്നും ചെറിയൊരു ഇറക്കം കഴിഞ്ഞ് രണ്ട് സൂപ്പര്‍മോഡല്‍ കാറുകള്‍ക്കരികില്‍ ഞങ്ങളെത്തി. ഇവിടെ എന്തിനാണ് നിര്‍ത്തിയത് എന്നു ആലോചിക്കാന്‍ തുടങ്ങിയപ്പോഴേയ്ക്കും വലിയൊരു ശബ്ദത്തോടെ അത് രണ്ടും ഒറ്റ പറക്കല്‍ . വണ്ടിയില്‍ നിന്നും ഒരു കൂട്ട അലര്‍ച്ച ഉയര്‍ന്നു. എല്ലാരും തലയും താഴ്ത്തി സീറ്റില്‍ പതുങ്ങി. തുടര്‍ന്ന് ശബ്ദമൊന്നും കേള്‍ക്കാഞ്ഞതും മെല്ലെ തലയുയര്‍ത്തി. വായുവില്‍ നില്‍ക്കുന്ന കാറുകളെയാണ് അവിടെ കണ്ടത്. പെട്ടന്നൊരു പൊട്ടിത്തെറി, തീ പടര്‍ന്നു ആ വണ്ടികളില്‍. മിനിറ്റുകള്‍ക്കുശേഷം പഴയപടി തന്നെയായി. സിനിമകളിലെ എക്സ്പ്ലൊസിവ് സീനുകളുടെ സ്പെഷല്‍ എഫെക്റ്റ് ഡെമോ ആയിരുന്നു അത്, ദി ഫാസ്റ്റ് ആന്റ് ദ് ഫ്യൂരിയസ്. അതിശയിച്ചുപോയി! &lt;/div&gt;&lt;p&gt;&lt;img id="BLOGGER_PHOTO_ID_5239989742111031826" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_Ei-hL_regok/SLgu6GU4AhI/AAAAAAAADmI/iFF5PToqhJI/s320/IMG_0644.JPG" border="0" /&gt;&lt;br /&gt;&lt;a href="http://3.bp.blogspot.com/_Ei-hL_regok/SAaHAulo83I/AAAAAAAACRg/irXXqgkE43U/s1600-h/5.JPG"&gt;&lt;/a&gt;&lt;img id="BLOGGER_PHOTO_ID_5239984727287612738" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_Ei-hL_regok/SLgqWMpzRUI/AAAAAAAADkQ/TBAAKqPmu6M/s320/6.JPG" border="0" /&gt;&lt;img id="BLOGGER_PHOTO_ID_5239984725474466146" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_Ei-hL_regok/SLgqWF5g2WI/AAAAAAAADkY/YpgVj8Vtv6w/s320/7.JPG" border="0" /&gt;&lt;br /&gt;ഓരോ സിനിമകളിലും ഉപയോഗിച്ച വാഹനങ്ങള്‍ അവിടെ കാണാന്‍ കഴിഞ്ഞു. അതിന് തൊട്ടടുത്തായി ഒരു വെള്ളപ്പൊക്കത്തിന്റെ സെറ്റ് ഉണ്ടായിരുന്നു. &lt;/p&gt;&lt;p&gt;&lt;br /&gt;അവിടെ നിന്നും നേരെ പോയത് കിങ് കോങ് സിനിമയിലെ സ്‌കള്‍ ഐലന്റിലേയ്ക്കാണ്. മനോഹരമായിരുന്നു ആ കാഴ്ച.&lt;/p&gt;&lt;p&gt;&lt;img id="BLOGGER_PHOTO_ID_5239984728474162242" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_Ei-hL_regok/SLgqWREslEI/AAAAAAAADkg/wZ3dgBM8ht0/s320/8.JPG" border="0" /&gt;കിങ് കോങ്ങിന്റെ ഭീമാകാരമായ ഒരു ശില്പവും അവിടെ ഉണ്ടായിരുന്നു &lt;img id="BLOGGER_PHOTO_ID_5239984735561005058" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_Ei-hL_regok/SLgqWreVOAI/AAAAAAAADko/g4wu7PB_neE/s320/9.JPG" border="0" /&gt;&lt;br /&gt;സ്പില്‍ ബെര്‍ഗിന്റെ വിശ്വപ്രശസ്തമായ ‘വാര്‍ ഓഫ് ദ വേള്‍ഡ്സ് ‘ എന്ന സിനിമയുടെ സെറ്റിലേയ്ക്കായിരുന്നു അടുത്ത യാത്ര. വിമാനങ്ങളും മറ്റു കുറെ വാഹനങ്ങളും തകര്‍ന്നുകിടക്കുന്നതിനിടയില്‍ നിന്നും കറുത്ത പുക ഉയരുന്നു. വല്ലാത്തൊരു കാഴ്ചയായിരുന്നു അത്! മുന്നോട്ടു നീങ്ങിയ വണ്ടിയില്‍ നിന്നും തിരിഞ്ഞുനോക്കിക്കൊണ്ടേയിരുന്നു ആ കാഴ്ച കാണാന്‍. &lt;img id="BLOGGER_PHOTO_ID_5239984737469964994" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_Ei-hL_regok/SLgqWyldosI/AAAAAAAADkw/RdmH4PvEOPA/s320/10.JPG" border="0" /&gt;&lt;br /&gt;ചെറിയൊരു വളവു തിരിഞ്ഞതും വണ്ടി വീണ്ടും നിന്നു. വലതുവശത്തായി കുറച്ചപ്പുറത്ത് വലിയൊരു ബോര്‍ഡ്, നീലനിറത്തില്‍. കടലുകളുടെ സീനുകള്‍ എടുക്കുന്നത് ആ ബോര്‍ഡില്‍ സ്പെഷല്‍ സൌണ്ട് ഇഫെക്റ്റുകളും മറ്റും ഉപയോഗിച്ചാണത്രെ! ആര്‍ത്തിരമ്പുന്ന അറ്റ്ലാന്റിക്കും പസിഫികും പെട്ടന്നോര്‍മ്മ വന്നു.&lt;a href="http://2.bp.blogspot.com/_Ei-hL_regok/SAaDTelo8xI/AAAAAAAACQw/_hT8bq4b--M/s1600-h/11.JPG"&gt;&lt;/a&gt; &lt;img id="BLOGGER_PHOTO_ID_5239986846874608066" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_Ei-hL_regok/SLgsRkuuIcI/AAAAAAAADk4/Wbs-390FWqc/s320/11.JPG" border="0" /&gt;പുറപ്പെട്ട സ്ഥലത്തു തന്നെ തിരിച്ചെത്തി. ഇനിയുമുണ്ട് കുറെ കാണാന്‍. ലോവര്‍ ലോട്ടിലേയ്ക്കു പോകുന്ന വഴിയ്ക്ക് ഹോളിവുഡ് ഇന്റര്‍വ്യൂ, അപ്പോളോ സഹോദരന്മാര്‍,അങ്ങനെ ചില കഴ്ചകള്‍ കണ്ട് റൈഡുകള്‍ ഉള്ള ലോവര്‍ ലോട്ടിലെത്തി. ആദ്യം തന്നെ പോയത് മമ്മി റൈഡിലായിരുന്നു &lt;img id="BLOGGER_PHOTO_ID_5239986850902695826" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_Ei-hL_regok/SLgsRzvF35I/AAAAAAAADlA/YBPrpTYr50Q/s320/12.JPG" border="0" /&gt;&lt;br /&gt;&lt;a href="http://4.bp.blogspot.com/_Ei-hL_regok/SAaCl-lo8wI/AAAAAAAACQo/V63EbFTZJ4U/s1600-h/12.JPG"&gt;&lt;/a&gt;ആ റൈഡ് മുഴുവനും ഇരുട്ടിലായിരുന്നു. സംഭവിക്കാന്‍ പോകുന്നത് എന്താണെന്നറിയുന്നതിന് മുന്‍പേ വേഗതയില്‍ കുതിച്ച വണ്ടി ആകാശത്തുനിന്നും താഴേയ്ക്ക് വീഴുന്നപോലെ അഗാധതയിലേയ്ക്കൊരു കുതിക്കല്‍ ! ഇടയില്‍ പ്രത്യക്ഷപ്പെടുന്ന മമ്മി സിനിമകളിലെ ഭീകരജീവികള്‍ , മുഖത്തിനടുത്ത് വന്നിളിച്ചു കാട്ടുന്ന ആഫ്റ്റര്‍ ഡെത്ത് ജീവികള്‍ , രക്തം കുടിക്കുന്ന അമാനുഷിക ജീവികള്‍ , അസ്ഥികള്‍ , തലയോട്ടികള്‍ .പരസ്പരം കാണാന്‍ പോലും കഴിയാത്തത്ര ആ ഇരുട്ടില്‍ ശരിക്കും മറ്റൊരു ലോകത്തെത്തിയപോലെ...&lt;br /&gt;ആ റൈഡിനുശേഷം മെല്ലെ അടുത്തതിലേയ്ക്ക് നീങ്ങി, ജുറാസ്സിക് പാര്‍ക്‌. ഡൈനൊസറുകള്‍ വിഹരിക്കുന്ന സ്ഥലത്തിലൂടെ ആയിരുന്നു അത്. അതിവേഗതയില്‍ താഴ്ചയിലേയ്ക്ക് ഒരൊറ്റചാട്ടം ചാടുന്ന, ത്രസിപ്പിക്കുന്ന, ആ റൈഡും ഗംഭീരമായിരുന്നു. &lt;img id="BLOGGER_PHOTO_ID_5239986858285770130" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_Ei-hL_regok/SLgsSPPWpZI/AAAAAAAADlI/HB2epOwlcfo/s320/13.JPG" border="0" /&gt;&lt;br /&gt;ബാക്ക് ഡ്രാഫ്റ്റ് ആയിരുന്നു അടുത്തത്. തീപിടുത്ത സീനുകള്‍ , തീയിലേയ്ക്ക് വീഴുന്ന ആളുകള്‍ , കത്തുന്ന ഡ്രമ്മുകള്‍ അങ്ങനെയുള്ള രംഗമായിരുന്നു അവിടെ കാണിച്ചത്. അത്ഭുതം കണ്ണുകളെ മിഴിപ്പിച്ച കാഴ്ച! അതു കഴിഞ്ഞതും നേരെ പോയത് സ്പെഷ്യല്‍ എഫെക്റ്റ് സ്റ്റേജിലേയ്ക്കായിരുന്നു. അവിടെ ഉണ്ടായിരുന്നത്, സിനിമകളില്‍ ഉണ്ടാകുന്ന ശബ്ദങ്ങളുടെ പ്രദര്‍ശനമായിരുന്നു. ആളുകള്‍ ഓടുന്നത്, അലര്‍ച്ചകള്‍ , മ്യൂസിക് അങ്ങനെ ഒരുപാട്. കൂടെ, ശരീരഭാഗങ്ങള്‍ മുറിക്കുന്ന സിനിമാരംഗങ്ങള്‍ , കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ ചലിക്കുന്നത് അങ്ങനെയൊരുപാട്... &lt;/p&gt;&lt;p&gt;&lt;br /&gt;സമയം ഉച്ചയായിരുന്നു അപ്പോഴേയ്ക്കും. വിശപ്പിന്റെ വിളി കേട്ടില്ല എന്നു നടിക്കാന്‍ കഴിഞ്ഞില്ല. പിസ്സയും കോളയും അകത്താക്കി യൂനിവേഴ്സല്‍ ആനിമല്‍ ആക്റ്റേഴ്സിന്റെ ഷോ നടക്കുന്ന സ്ഥലത്തേയ്ക്ക് നടന്നു. ഹോളിവുഡ് സിനിമകളില്‍ കാണുന്ന ആനിമല്‍ അഭിനേതാക്കളുടെ ആ ഷോ തമാശ നിറഞ്ഞതായിരുന്നു. അവയെ കണ്ടപ്പോള്‍ ചില സിനിമകള്‍ ‍ഓര്‍മ്മ വരികയും ചെയ്തു. പക്ഷികള്‍ പറക്കുന്നത് സിനിമകളില്‍ എങ്ങനെയെന്നു ആ ഷോയില്‍ ഉണ്ടായിരുന്നു. വലിയൊരു യന്ത്രത്തില്‍ നിന്നും അതിശക്തമായി വരുന്ന കാറ്റിനു മുന്നില്‍ പക്ഷിയെ പറക്കാന്‍ അനുവദിക്കും. മുന്നോട്ട് പറക്കാനോ, പറക്കാതിരിക്കനോ കഴിയാതെ അതിന്റെ ചിറകുകള്‍ ചലിച്ചുകൊണ്ടിരിക്കും. തികച്ചും പുതിയൊരു അറിവായിരുന്നു അത്.&lt;br /&gt;&lt;/p&gt;&lt;p&gt;&lt;a href="http://3.bp.blogspot.com/_Ei-hL_regok/SAaCRulo8uI/AAAAAAAACQY/2p3ZzHDXnLA/s1600-h/15.JPG"&gt;&lt;/a&gt;&lt;img id="BLOGGER_PHOTO_ID_5239986854650272690" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_Ei-hL_regok/SLgsSBslW7I/AAAAAAAADlQ/vLI43Om3CIs/s320/14.JPG" border="0" /&gt;&lt;img id="BLOGGER_PHOTO_ID_5239986856649495858" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_Ei-hL_regok/SLgsSJJPFTI/AAAAAAAADlY/dCBB1SfieFw/s320/15.JPG" border="0" /&gt;&lt;br /&gt;&lt;a href="http://4.bp.blogspot.com/_Ei-hL_regok/SAaCF-lo8tI/AAAAAAAACQQ/t0w1vsmuxrk/s1600-h/14.JPG"&gt;&lt;/a&gt;&lt;br /&gt;അവിടെ നിന്നും നേരെ ഷ്രെക്ക് 4D ഷോ കാണാന്‍ തീരുമാനിച്ചു. അര മണിക്കൂറോളം ഉണ്ടായിരുന്ന അതും വര്‍ണ്ണനകള്‍ക്കതീതം.&lt;br /&gt;അതു കഴിഞ്ഞതും നേരെ ഹൌസ് ഓഫ് ഹൊറേഴ്സിലേയ്ക്കായിരുന്നു. പ്രവേശന കവാടത്തില്‍ സ്വാഗതമോതിയത് ലോകത്തെ മുഴുവന്‍ ഭയത്തിന്റെ പടുകുഴിയിലേയ്ക്ക് തള്ളിയിട്ട ഡ്രാക്കുള ആയിരുന്നു. ഉള്ളിലേയ്ക്ക് കടന്നതും പ്രേതലോകത്തെത്തിയപോലെ തോന്നി. മുന്നോട്ടുള്ള വഴികളെല്ലാം ഇരുട്ടില്‍ . ഇടുങ്ങിയ വഴികള്‍ , മുന്നില്‍ മുഴുവന്‍ ഗ്ലാസ്സുകള്‍ ,കണ്ണടച്ചു ഒരൊറ്റ നടത്തം. കണ്ണു തുറന്നത് മറ്റൊരു വഴിയിലെത്തിയപ്പോള്‍ . പതുക്കെ മുന്നോട്ടു നീങ്ങിയ വഴികളില്‍ മുഴുവന്‍ പ്രേതങ്ങളുടെ അകമ്പടിയായിരുന്നു. മുഖത്തുപറ്റിയ മാറാല തുടച്ചുമാറ്റി വീണ്ടും നടക്കാനാഞ്ഞതും ഞെട്ടിത്തരിച്ചു അവിടെത്തന്നെ നിന്നു. തൂക്കിയിട്ട ശവങ്ങള്‍ , അവയ്ക്കിടയിലൂടെ വേണം പോകാന്‍ . അവയെ തൊടാതെ മറുവശത്തെത്തി വേഗംനടന്നു. പതുക്കെ വെളിച്ചം കണ്ടു തുടങ്ങി. ഭയാനകതയുടെ വീട്ടില്‍ നിന്നും പുറത്തെത്തിയിരിക്കുന്നു! &lt;/p&gt;&lt;p&gt;&lt;br /&gt;പിന്നെ പോയത് ‘വാട്ടര്‍ വേള്‍ഡ്‘ എന്ന ഷോയിലേയ്ക്കാരുന്നു. മൂവായിരത്തോളം അളുകള്‍ക്ക് ഒരേ സമയം ഇരുന്ന് കാണാവുന്ന ഗാല്ലറി. മുന്നിലെ വെള്ളത്തില്‍ പല പല പുരാതനമായ സെറ്റുകള്‍, ബോട്ടുകള്‍ . ആക്ഷന്‍ സീനുകള്‍ക്ക് പ്രാധാന്യം നല്‍കിയ ഒരു കഥയെ അവിടെ പ്രദര്‍ശിപ്പിച്ചു. തീപിടുത്തം, പറന്നുയര്‍ന്ന് ക്രാഷ് ലാന്റ് ചെയ്യുന്ന ചെറിയ വിമാനം, ഫൈറ്റിങ് അങ്ങനെ ഒരുപാട് രംഗങ്ങള്‍ . സിനിമ കാണുന്ന പ്രതീതിയായിരുന്നു. &lt;/p&gt;&lt;p&gt;&lt;img id="BLOGGER_PHOTO_ID_5239988125788894722" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_Ei-hL_regok/SLgtcBDpdgI/AAAAAAAADlg/mV9ZYLMNbMg/s320/16.JPG" border="0" /&gt;&lt;br /&gt;&lt;a href="http://1.bp.blogspot.com/_Ei-hL_regok/SAaBsOlo8rI/AAAAAAAACQA/sVaX-45XUs4/s1600-h/IMG_0789.JPG"&gt;&lt;/a&gt;ഹോളിവുഡ് സിനിമകളിലും മറ്റും അഭിനയിക്കുന്ന നടന്മാരും നടിയും ആയിരുന്നു അവിടെ പെര്‍ഫോം ചെയ്തത്.&lt;img id="BLOGGER_PHOTO_ID_5239988128046758754" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_Ei-hL_regok/SLgtcJd9u2I/AAAAAAAADlo/3MFk_e90MYs/s320/17.JPG" border="0" /&gt;&lt;br /&gt;&lt;br /&gt;പിന്നെ പോയത് ടെര്‍മിനേറ്റര്‍ 2 വിന്റെ 3D ഷോയിലേയ്ക്കായിരുന്നു. അര്‍നോള്‍ഡ് ഷ്വാര്‍സ്നെഗര്‍ തകര്‍ത്തഭിനയിച്ച ടെര്‍മിനേറ്റര്‍2 , 3D ഇഫെക്റ്റില്‍ പുതിയൊരു അനുഭവമായി. ശ്വാസമടക്കിപ്പിടിച്ചിരുന്നു ആസ്വദിച്ച നല്ലൊരു ഷോ ആയിരുന്നു അത്. &lt;/p&gt;&lt;p&gt;കണ്ടുകഴിഞ്ഞ അദ്ഭുതങ്ങളെപ്പറ്റി പറഞ്ഞു നീങ്ങുന്നതിനിടയിലാണ് സ്റ്റാച്ച്യൂ പോലൊരു മനുഷ്യനെ കണ്ടത്. &lt;img id="BLOGGER_PHOTO_ID_5239988132620851938" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_Ei-hL_regok/SLgtcagg2uI/AAAAAAAADlw/cYGCcuZdjLo/s320/18.JPG" border="0" /&gt;&lt;br /&gt;&lt;a href="http://3.bp.blogspot.com/_Ei-hL_regok/SAaANulo8oI/AAAAAAAACPo/mrglZBBSe58/s1600-h/17.JPG"&gt;&lt;/a&gt;അങ്ങനെ ഒരുപാട് സിനിമ കഥാപാത്രങ്ങള്‍ ഇടയ്ക്കിടെ അരികിലൂടെ നടന്നു നീങ്ങുന്നുണ്ടായിരുന്നു. &lt;/p&gt;&lt;p&gt;ഇരുട്ടിത്തുടങ്ങിയിരുന്നു അപ്പോഴേയ്ക്കും, ചെറിയ തണുപ്പും തുടങ്ങിയിരിക്കുന്നു. വേഗം തന്നെ , അവിടെത്തന്നെയുള്ള സിറ്റിവാക്കിലേയ്ക്ക് പോയി. ഒരുപാട് ഷോപ്പുകളും, തീയറ്ററുകളും മറ്റും ഉള്ള സ്ട്രീറ്റ് ആണത്. മനുഷ്യന്‍ പറക്കുന്ന നല്ലൊരു കാഴ്ച അവിടെ കാണാന്‍ കഴിഞ്ഞു. തിരക്കേറിയ ആ സ്ട്രീറ്റിലൂടെ ഓറഞ്ച് ജ്യൂസും നുണഞ്ഞ് നടക്കുമ്പോഴാണ് അത് കണ്ടത്. ഇരുട്ടില്‍ തിളങ്ങുന്ന വലിയൊരു ഗിറ്റാര്‍ &lt;img id="BLOGGER_PHOTO_ID_5239988130107478738" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_Ei-hL_regok/SLgtcRJR0tI/AAAAAAAADl4/A9ws_tCQPlg/s320/19.JPG" border="0" /&gt;&lt;br /&gt;&lt;a href="http://2.bp.blogspot.com/_Ei-hL_regok/SAaACelo8nI/AAAAAAAACPg/0DTVrwgTYec/s1600-h/18.JPG"&gt;&lt;/a&gt;അതിന് അടുത്ത് തന്നെ 5 സെക്കന്റുകള്‍ കൂടുമ്പോള്‍ മേല്‍പ്പോട്ടുയരുന്ന വെള്ളത്തുള്ളികള്‍ . അല്പസമയത്തിനകം പ്രകാശപൂരിതമായ ആ തെരുവില്‍ നിന്നും പതുക്കെ ഞങ്ങള്‍ തിരിച്ച് നടന്നു.&lt;br /&gt;രാത്രിയായിരുന്നു അപ്പോഴേയ്ക്കും. സ്റ്റുഡിയോയിലേയ്ക്ക് പ്രവേശിക്കും മുന്‍പേ ഞങ്ങളെ സ്വാഗതം ചെയ്ത യൂനിവേഴ്സല്‍ സ്റ്റുഡിയോ എന്ന ബോര്‍ഡ് അപ്പോള്‍ തിളങ്ങുന്നുണ്ടായിരുന്നു. &lt;/p&gt;&lt;p&gt;&lt;br /&gt;&lt;a href="http://1.bp.blogspot.com/_Ei-hL_regok/SAZ_6Olo8mI/AAAAAAAACPY/JCbmCJeMGo8/s1600-h/19.JPG"&gt;&lt;/a&gt;&lt;img id="BLOGGER_PHOTO_ID_5239988134316520866" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_Ei-hL_regok/SLgtcg0ytaI/AAAAAAAADmA/9B0kpHe2WW8/s320/20.JPG" border="0" /&gt;&lt;br /&gt;അടുത്തുള്ള ഹില്‍ട്ടണ്‍ ഹോട്ടല്‍ ആ ഇരുട്ടിലും മിന്നിക്കൊണ്ടിരുന്നു. പതിനൊന്നു മണിക്കൂറോളം ആസ്വദിച്ച മായികലോകത്തെ വിസ്മയങ്ങള്‍ കണ്‍‌മുന്നില്‍ നിന്നും മായാതെ കിടന്നു , താഴെ കാത്തു നില്‍ക്കുന്ന സുഹൃത്തിനരികിലേയ്ക്ക് പതുക്കെ നടക്കുമ്പോഴും ...&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5124308887928711650-6590196431736468606?l=sanchaarasaahithyam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sanchaarasaahithyam.blogspot.com/feeds/6590196431736468606/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5124308887928711650&amp;postID=6590196431736468606' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5124308887928711650/posts/default/6590196431736468606'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5124308887928711650/posts/default/6590196431736468606'/><link rel='alternate' type='text/html' href='http://sanchaarasaahithyam.blogspot.com/2008/04/blog-post.html' title='യൂനിവേഴ്സല്‍ സ്റ്റുഡിയോ'/><author><name>പ്രിയ ഉണ്ണികൃഷ്ണന്‍</name><uri>http://www.blogger.com/profile/11836794412558999450</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='22' height='32' src='http://4.bp.blogspot.com/_Ei-hL_regok/SV2HdgOWjKI/AAAAAAAAEsI/tlyvwePw924/S220/Front+Cover.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_Ei-hL_regok/SLgl3fskVKI/AAAAAAAADjA/9dUF-RIb5ak/s72-c/1.JPG' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-5124308887928711650.post-835828869929576509</id><published>2008-02-03T12:07:00.000-08:00</published><updated>2008-08-29T11:59:19.226-07:00</updated><category scheme='http://www.blogger.com/atom/ns#' term='കേരളം'/><title type='text'>പൂണൂല്‍</title><content type='html'>&lt;div id="ms__id15171"&gt;കോഴിക്കോട്ടെ മൊഫ്യൂസല്‍ ബസ്‌സ്റ്റാന്റില്‍ നിന്നും ആറുമണിയ്ക്കുള്ള ഗുരുവായൂര്‍ ബസ്സില്‍ കയറി മൂന്നരമണിക്കൂര്‍ യാത്രയ്ക്കുശേഷം ഗുരുവായൂര്‍ ബസ് സ്റ്റാന്റ് എത്തുന്നതിനു മുന്‍പുള്ള പടിഞ്ഞാറേ നടയിലിറങ്ങി.&lt;br /&gt;&lt;br /&gt;ലക്ഷ്യസ്ഥാനത്തേയ്ക്ക് പതിനഞ്ചുമിനിറ്റോളം നടക്കണം. അങ്ങോട്ട് പോകുന്നതിനു മുന്‍പ് അമ്പലത്തില്‍ തൊഴുതു. അടുത്തുള്ള മമ്മിയൂര്‍ പോകാന്‍ മറന്നില്ല.&lt;br /&gt;&lt;br /&gt;എല്ലാത്തിനും ശേഷംപടിഞ്ഞാറേനടയില്‍ നിന്നും കുറച്ചപ്പുറത്തുള്ള ഒരു ഹാളിലേയ്ക്ക് നടക്കാനാരംഭിച്ചു. അവിടെയെത്തിയതും നേരെ ചടങ്ങുകള്‍ നടക്കുന്നതിനരികിലേയ്ക്കാണ് ഞാന്‍ പോയത്. ഒഴിഞ്ഞു കിടക്കുന്ന&lt;br /&gt;കസേരകളിലൊന്നില്‍ സ്ഥാനം പിടിച്ചു.&lt;br /&gt;&lt;br /&gt;ഉപനയനം എന്ന ചടങ്ങാണ് അവിടെ നടക്കുന്നത്. പുക കൊണ്ട് നിറഞ്ഞിരുന്നു അവിടം. ചടങ്ങുകള്‍ പറഞ്ഞും ചെയ്യിച്ചും കൊടുക്കുന്ന ആളെ വാധ്യാര്‍ എന്നും, ആവണിപ്പലകയിലിരിക്കുന്നവര്‍ക്കാണ് ഉപനയനം ഇന്നുള്ളതെന്നും, പൂണൂല്‍ കര്‍മ്മത്തെയാണ് ഉപനയനം എന്നു പറയുന്നതെന്നും തുടങ്ങി വളരെ പരിമിതമായ അറിവേ എനിക്കുണ്ടായിരുന്നുള്ളൂ.&lt;br /&gt;&lt;br /&gt;പൂണൂലിനെപ്പറ്റി അധികമറിയത്തതുകൊണ്ട് അടുത്തിരിക്കുന്ന മുത്തശ്ശനോട് ഞാനതേപ്പറ്റി ചോദിച്ചു.വളരെ വിശദമായിത്തന്നെ അവരെനിക്ക് അതേപ്പറ്റി പറഞ്ഞു തന്നു.&lt;br /&gt;&lt;br /&gt;മന്ത്രാക്ഷരങ്ങള്‍ ചൊല്ലി നെഞ്ചിനു കുറുകെയാണ് പൂണൂല്‍ ധരിക്കുക. അന്നുമുതല്‍ ബ്രഹ്മചര്യം നിര്‍ബന്ധമാണ്, വിവാഹം വരെ. ആന്തരീയം എന്നും ഉത്തരീയം എന്നും പേരുണ്ടായിരുന്നു പണ്ട് പൂണൂലിന്.&lt;br /&gt;&lt;br /&gt;മൂന്നടുക്കുകളിലായി ഒന്‍പത് ഇഴകളാണ് ഇതിനുള്ളത്. അഗ്നിയ്ക്കും നാഗത്തിനും മുന്‍പേ പ്രണവം പ്രജാപതിയ്ക്കും സോമത്തിനുമിടയില്‍ പിതൃക്കള്‍ യമന്നരികില്‍ വസു ഒടുവില്‍ ദേവതകളും!&lt;br /&gt;ഓം മന്ത്രാക്ഷരം മുഴങ്ങിക്കേട്ടു കൊണ്ടിരുന്നു അവിടെ...&lt;br /&gt;&lt;br /&gt;&lt;br /&gt;ആശ്ചര്യത്തോടെ ഞാനതൊക്കെയും കേട്ടിരുന്നു അശുദ്ധിയുള്ളപ്പോള്‍ പൂണൂല്‍ തൊടാന്‍ പാടില്ല്യ. ശ്രാദ്ധസമയങ്ങളില്‍ വലത്തുള്ള പൂണൂല്‍ ഇടത്തേയ്ക്കിടാറുണ്ട്. പൂണൂലില്‍ പ്രപഞ്ചം തന്നെ ഒളിച്ചിരിപ്പുണ്ടെന്നാണ് പറയുക. അതുകൊണ്ട് തന്നെ അവയ്ക്ക് ബഹുമാനവും കൊടുക്കണം. ആയിരത്തൊന്ന്‌ ഗായത്രീമന്ത്രങ്ങള്‍ ചൊല്ലുമ്പോള്‍ പിഴയ്ക്കരുത് ഒന്നും.&lt;br /&gt;&lt;br /&gt;പണ്ട്‌, സ്ത്രീകള്‍ക്കും ഉണ്ടായിരുന്നു പൂണൂല്‍ . ഹോമശാലകളില്‍ വെച്ച് പൂണൂല്‍ ധരിപ്പിച്ചിരുന്നു സ്ത്രീകളെ. പിന്നീടത് എങ്ങനെ ഇല്ലാതായി എന്നറിയില്ല.&lt;br /&gt;&lt;br /&gt;സ്ത്രീകള്‍ പൂണൂല്‍ ധരിച്ചിരുന്നു എന്ന അറിവ് എന്നെ അദ്ഭുതപ്പെടുത്തി.&lt;br /&gt;&lt;br /&gt;“ഇത്തരം ആചാരങ്ങളൊക്കെ ഇന്നും ഉള്ളത് അദ്ഭുതം തന്നെ” എന്റെ മിഴികളില്‍ ആകാംക്ഷ നിറഞ്ഞിരുന്നു.&lt;br /&gt;&lt;br /&gt;“എല്ലാത്തിലുമുണ്ട് കുട്ടീ ഓരോ സത്യങ്ങള്‍ . അവയെ അറിയാനാരും ശ്രമിക്കില്ലാന്നു മാത്രം.“&lt;br /&gt;&lt;br /&gt;മുന്‍പില്‍ , പൂണൂല്‍ ധരിച്ച പുരുഷകേസരികള്‍ ആരുടെയൊക്കെയൊ കാല്‍തൊട്ടു വന്ദിക്കുന്നു . ഇതൊക്കെ കാണാനും, കൂടുതല്‍ അറിയാനും കഴിഞ്ഞതില്‍ എനിയ്ക്കഭിമാനം തോന്നി. അവിടേ നിന്നും തിരിക്കുമ്പോള്‍ എന്റെ മനസ്സില്‍ ‘പ്രണവം‘ ആയിരുന്നു , പിന്നെ ബ്രഹ്മം അറിയുന്നവന്‍ ആരായാലും ബ്രാഹ്മണനല്ലേ എന്ന ചിന്തയും&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5124308887928711650-835828869929576509?l=sanchaarasaahithyam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sanchaarasaahithyam.blogspot.com/feeds/835828869929576509/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5124308887928711650&amp;postID=835828869929576509' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5124308887928711650/posts/default/835828869929576509'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5124308887928711650/posts/default/835828869929576509'/><link rel='alternate' type='text/html' href='http://sanchaarasaahithyam.blogspot.com/2008/02/blog-post.html' title='പൂണൂല്‍'/><author><name>പ്രിയ ഉണ്ണികൃഷ്ണന്‍</name><uri>http://www.blogger.com/profile/11836794412558999450</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='22' height='32' src='http://4.bp.blogspot.com/_Ei-hL_regok/SV2HdgOWjKI/AAAAAAAAEsI/tlyvwePw924/S220/Front+Cover.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-5124308887928711650.post-4128419174384499468</id><published>2007-11-21T11:50:00.000-08:00</published><updated>2008-11-12T18:42:48.423-08:00</updated><category scheme='http://www.blogger.com/atom/ns#' term='കേരളം'/><title type='text'>പുരാണങ്ങളിലൂടെ</title><content type='html'>&lt;div id="ms__id11622"&gt;രാവിലെ നേരത്തേ പുറപ്പെട്ടതുകൊണ്ട് വൈകാതെ തന്നെ അവിടെ എത്താനെനിയ്ക്ക് കഴിഞ്ഞു. ഇതിഹാസങ്ങളുടെ സ്മൃതികള്‍ ഇന്നും കാത്തുസൂക്ഷിക്കുന്ന കേരളത്തിലെ ഒരു കൊച്ചുഗ്രാമത്തില്‍ .&lt;br /&gt;പാലക്കാട്ടു നിന്നുംപതിനഞ്ചു മിനിറ്റോളം യാത്ര ചെയ്താല്‍ മണപ്പുള്ളിക്കാവ് എത്തും. അവിടെയുള്ളത് പരിചയക്കരായതുകൊണ്ട് ഒറ്റയ്ക്കായിരുന്നു യാത്ര. മനസ്സില്‍ കൊണ്ട് നടന്ന ചില സംശയങ്ങള്‍ക്ക് ഉത്തരം കിട്ടുമെന്ന ഉറപ്പിലാണ് ഇങ്ങനെയൊരു യാത്ര പുറപ്പെട്ടതും.&lt;br /&gt;&lt;br /&gt;&lt;div id="ms__id11372"&gt;കേട്ടറിവുകള്‍ മാത്രമുള്ള കഥകളുടെ പൊരുളന്വേഷിച്ചെത്തിയത് അവയില്‍ വിശ്വാസമുള്ളതുകൊണ്ടു തന്നെയായിരുന്നു.മുറ്റത്തെ തുളസിത്തറയില്‍ വെള്ളത്തിന്റെ നനവ് മാറീയിട്ടില്ല. ഉമ്മറത്തിണ്ണയില്‍ ആരോ ഇരിക്കുന്നുണ്ട്. എന്നെക്കണ്ടതുംതലയുയര്‍ത്തി നോക്കി അവര്‍ . പ്രതീക്ഷിക്കാതെയുള്ള എന്റെ വരവില്‍ ആദ്യമൊന്നും ഞെട്ടിയെങ്കിലും അകത്തേയ്ക്ക് ക്ഷണിച്ചു. &lt;/div&gt;&lt;br /&gt;“എന്തേ നീയിത്ര പെട്ടന്ന്‌ വന്നൂ? “&lt;br /&gt;“ഒന്നൂല്ല്യ, ചില കാര്യങ്ങളുണ്ടാരുന്നു, വല്ല്യമ്മ ഇല്ലേ അവിടെ? “&lt;br /&gt;“ഉണ്ട് അകത്തേയ്ക്ക് ചെല്ലൂ”&lt;br /&gt;&lt;br /&gt;ചെരുപ്പ് ഊരിവെച്ച് അകത്തേയ്ക്ക് കടന്നതും നാലുകെട്ടിന്റെ കുളിര്‍മ്മയില്‍ ഞാനൊന്നു പിടഞ്ഞു.&lt;br /&gt;അകത്തേമുറിയിലെത്തി വല്ല്യമ്മെയെക്കണ്ട് കുറച്ച് സംസാരിച്ചതിനുശേഷം ഞാനെന്റെ ആഗമനോദ്ദേശം അറിയിച്ചു.&lt;br /&gt;&lt;br /&gt;“പുരാണങ്ങള്‍ കുറച്ചൊക്കെ വായിച്ചിട്ടുണ്ട്. അതില്‍ , മനസ്സില്‍ തറഞ്ഞുനില്‍ക്കുന്ന ചില കഥാപാത്രങ്ങളുണ്ട്. അവരെപ്പറ്റി , അവരുടെ പ്രാധാന്യത്തെപ്പറ്റി ഒന്നു പറയാമോ?”&lt;br /&gt;&lt;br /&gt;ഞാന്‍ പറഞ്ഞുകൊടുത്ത കഥാപാത്രങ്ങളെപ്പറ്റി അവര്‍ സംസാരിച്ചു തുടങ്ങി&lt;br /&gt;&lt;br /&gt;&lt;br /&gt;ദശരഥ മഹാരാജാവിന്റെ മൂന്നു ഭാര്യമാരിലുള്ള നാലുമക്കളും ഒരൊറ്റ മനസ്സോടെയായിരുന്നു ജീവിച്ചത്. രാമനെ രാജാവാക്കാനുള്ള അഭിഷേകത്തിനൊരുങ്ങുമ്പോഴാണ് മന്ഥരയുടെ വാക്കുകള്‍ കേട്ട് കൈകേയിയുടെ മനസ്സു മാറിയത്. പണ്ട് രഥചക്രം ഊരിപ്പോകാതിരിക്കനായി സ്വന്തം വിരല്‍ ആണിയാക്കി മാറ്റി ജീവന്‍ രക്ഷിച്ച കൈകേയിയ്ക്ക്, രണ്ടു വരം ചോദിക്കാനുള്ള അനുവാദം കൊടുത്തിരുന്നു ദശരഥമഹാരാജാവ്‌.&lt;br /&gt;&lt;br /&gt;&lt;br /&gt;ആ സന്ദര്‍ഭം മുതലാക്കിക്കൊണ്ട് രാമനെ വനവാസ്ത്തിനയക്കാനും, സ്വന്തം പുത്രനായ ഭരതനെ വാഴിക്കാനുമുള്ളവരം ചോദിച്ചു അവര്‍ . അയോധ്യപോലും നടുങ്ങിത്തരിച്ചു അപ്പോള്‍ . ഒടുവില്‍ രാമന്‍ വനവാസത്തിനു പുറപ്പെട്ടു, കൂടെ ലക്ഷ്മണനും സീതയും. രാമായണത്തിന്റെ തുടക്കം തന്നെ അതാണെന്നു പറയാം.&lt;br /&gt;&lt;br /&gt;പറഞ്ഞു നിര്‍ത്തി അവരെനിയ്ക്ക് രാമായണത്തിന്റെ ഒരു പുസ്തകം വായിക്കാന്‍ തന്നു. തൊട്ടടുത്തുള്ള അമ്പലത്തില്‍ നിന്നും അഷ്ടപ്ദി കേല്‍ക്കുന്നുണ്ടായിരുന്നു അപ്പോള്‍ .ഇനിയുള്ള സംസാരമൊക്കെ ഉച്ച കഴിഞ്ഞാവാമെന്നും പറഞ്ഞ് അവര്‍ പുറത്തേയ്ക്ക് നടന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;രാമായണത്തിന്റെ താളുകള്‍ പതുക്കെ തുറന്നു ഞാന്‍ . സ്വന്തം മകന്‍ എന്നും ഒന്നാമന്‍ ആവണമെന്നുള്ള കൈകേയിയുടെ സ്വാര്‍ത്ഥതയും, രാമന്റെ ത്യാഗമനോഭാവവും എന്നെയേറെ സമയം ആലോചനയിലേയ്ക്ക് നയിച്ചു. വായനയ്ക്കുശേഷം അറിഞ്ഞതത്രയും കടലാസിലേയ്ക്ക് പകര്‍ത്തി&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="color:#660000;"&gt;&lt;strong&gt;അയോധ്യയില്‍ നടന്നത്&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="color:#000099;"&gt;രാമനാണവകാശിയെന്നോതും രാജനേയും &lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;അഗ്രജനാണെല്ലാമെന്നുചൊല്ലും ഭരതനേയും നോവിക്കുകയാണെന്നറിയാതെയരുളീയവള്‍ &lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;"എന്‍ സുതന്‍ അയോധ്യാപതി"യെന്ന്‌ &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="color:#000099;"&gt;തകര്‍ന്നുവീണൊരാ സ്വപ്നങ്ങള്‍ക്കൊപ്പം &lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;സജലങ്ങളായീ ദശരഥനയനങ്ങള്‍ &lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;നാഥന്റെ വാക്കുകള്‍ ദീനമായ്‌ മാറി &lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;"ചോദിക്കൂ ദേവീ നീ വേറെന്തും"&lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;പുരാവൃത്തത്തിന്നേടുകള്‍ ശാപമായി &lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;"രണ്ടുവരമെനിക്കുവേണം;രാമന്റെ &lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;വനവാസവും ഭരതന്റെയഭിഷേകവും" &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="color:#000099;"&gt;ഒരുമാത്രയെല്ലാം നടുങ്ങിത്തരിച്ചോ? &lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;ഇരുട്ടിന്റെ മറവില്‍ മന്ഥര ചിരിച്ചു&lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;നേട്ടമില്ലാത്തൊരാ തിന്മക്കുവേണ്ടി &lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;ക്ഷണനേരമെല്ലാമറിഞ്ഞുവെല്ലാരും &lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;കാതോര്‍ത്തുവേതോ കാഹളത്തിനായ്‌ &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="color:#000099;"&gt;ചെയ്തതെന്തെന്നറിയാത്ത കൈകേയി- &lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;യോടരുളീ രാമന്‍ പുഞ്ചിരിയോടെ&lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;"അമ്മതന്‍ പുത്രനല്ലയോ ശ്രീരാമനും?"&lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;കരയാന്‍ മറന്നൊരാ താതന്റെ കാല്‍ക്കല്‍ &lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;വീണൂ പുത്രന്‍ യാത്രാനുമതിക്കായ്‌ &lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;"വാക്കുപാലിക്കുക താതന്‍ കൂടെ &lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;ഭരതാഭിഷേകം നടത്തുക ഝഡുതിയില്‍" &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="color:#000099;"&gt;പതിതന്‍ കൂടെയെന്‍ ജീവിതമെന്നു ചൊല്ലിയ &lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;സീതയും ജ്യേഷ്ഠന്റെ നിഴലാം ലക്ഷ്മണനും&lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;കൂടെയിറങ്ങീ വനവാസത്തിനായ്‌ &lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;വര്‍ണ്ണഭമായൊരാ അയോധ്യപോലും &lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;ഒരുമാത്രയെന്തേ വിറങ്ങലിച്ചു? &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="color:#000099;"&gt;രാമന്റെ അയനം ഹരിശ്രീകുറിച്ചു &lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;‘രാമായണം' പിറവിയെടുത്തു &lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;ഹേതു നീയല്ലയോ രാമായണത്തിന്‍ &lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;കൈകേയീ എന്നഭിനന്ദനങ്ങള്‍&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഉച്ചയൂണിനുശേഷം അവര്‍ വീണ്ടും കഥകള്‍ പറഞ്ഞു തുടങ്ങി.&lt;br /&gt;&lt;br /&gt;ദ്രൌപദിയെക്കുറിച്ച് പറയുകയാണെങ്കില്‍ ‍ ഒരുപാടുണ്ട്. അമ്മയുടെ വാക്കുകേട്ട് പാണ്ഡവര്‍ തങ്ങള്‍ക്ക് ഒരു ഭാര്യ മതിയെന്നു തീരുമാനിച്ചു. അര്‍ജ്ജുനനേയാണ് ഇഷ്ടമെങ്കിലും അവള്‍ അഞ്ചുപേര്‍ക്കും ഒരുപോലെ ഭാര്യയായി. ദുര്യൊധനനെ പരിഹസിച്ച, കര്‍ണ്ണനെ അവഹേളിച്ച ദ്രൌപദി അത്ര നിസ്സാരയും ആയിരുന്നില്ല.എങ്കിലും, മഹാഭാരതയുദ്ധത്തിന്റെ കാരണം ദ്രൌപദിയാണെന്നും പറയാം&lt;br /&gt;&lt;br /&gt;“ ഇതൊക്കെ പറഞ്ഞറിയുന്നതിലും ഭേദം വായിച്ചറിയുന്നതാണ്. അതെങ്ങനാ ഇന്നത്തെ കുട്ട്യോള്‍ക്ക്ഇതിലൊന്നും വിശ്വാസം ഇല്ല്യാല്ലോ, വായനാശീലവും ഉണ്ടാവില്ല്യാ“ തെല്ലൊരു ശാസനയോടെ അവരെന്നെ നോക്കി.&lt;br /&gt;&lt;br /&gt;ഒന്നു പുഞ്ചിരിച്ചതല്ലാതെ ഞാനൊന്നും പറഞ്ഞില്ല.&lt;br /&gt;&lt;br /&gt;“നീയിതൊക്കെ കൊണ്ടൊയ്ക്കോളൂ, വായിക്കാലോ”&lt;br /&gt;&lt;br /&gt;അതും പറഞ്ഞ മഹാഭാരതത്തിന്റെ പുസ്തകവും അവരെനിയ്ക്ക് നീട്ടി.&lt;br /&gt;അതില്‍ പ്രധാനപ്പെട്ട ഭാഗങ്ങളെപ്പറ്റി പറഞ്ഞു തരികയും ചെയ്തു.&lt;br /&gt;&lt;br /&gt;അവിടെ നിന്നും തിരികെ വീട്ടിലേയ്ക്ക് പുറപ്പെടുമ്പോള്‍ നല്ല സന്തോഷം തോന്നി. പുരാണങ്ങളുടെ കെട്ടുമായി നടക്കുമ്പോള്‍ , അവയിലെ നീതിധര്‍മ്മങ്ങളെപ്പറ്റിയായിരുന്നു ഞാന്‍ ആലോചിച്ചത്. ഇന്നിതൊക്കെ ആരും ശ്രദ്ധിക്കുന്നില്ല. നമ്മുടെ പൈതൃകം പോലും പലരും മറന്നു തുടങ്ങിയിരിക്കുന്നു.&lt;br /&gt;&lt;br /&gt;വീട്ടിലെത്തിയതും, അവര്‍ പറഞ്ഞു നിര്‍ത്തിയ ദ്രൌപദിയുടെ കഥകള്‍ വീണ്ടും ഞാന്‍ വായിച്ചു തുടങ്ങി. ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും മഴിയാത്തൊരു കഥാപാത്രാമയിത്തോന്നി ദ്രൌപദിയെ. വായിച്ചും, കേട്ടും അറിഞ്ഞതത്രയും വരികളിലേയ്ക്കാക്കുമ്പോഴും ദ്രൌപദി എന്ന കഥാപാത്രത്തെ ഇനിയും അറിയാനേറെയുണ്ടെന്ന് മനസ്സിലായി&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="color:#660000;"&gt;ദ്രൌപദി&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;br /&gt;&lt;a href="http://1.bp.blogspot.com/_Ei-hL_regok/SCiSkAuuZcI/AAAAAAAACWg/FKRtxfQJLKc/s1600-h/003.jpg.jpeg"&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="color:#000099;"&gt;കിട്ടുന്നതെന്തുമഞ്ചായ് പകുത്തോണമെന്നോ- &lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;രമ്മതന്‍ മൊഴിയിലൊതുങ്ങീയനന്തരമൊരു &lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;ഷണ്ഡനാം പാണ്ഡുവിന്‍ പുത്രര്‍ക്കു പത്നിയായ്&lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;ദ്രുപതന്റെ കന്നിപുത്രിയാം ദ്രൌപതി! &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="color:#000099;"&gt;പാര്‍ത്ഥനെ ധ്യാനിച്ചു മനസ്സാലെയെങ്കിലു- &lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;മൊരു ശയ്യ തീര്‍ത്തുവാ ധര്‍മ്മപുത്രനായ് &lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;മുജ്ജന്മമതിലഞ്ചെന്നയക്കമൊരു ശാപമാകെ &lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;നിത്യകന്യയായ് തീര്‍ന്നൊരാ ഇന്ദ്രസേന! &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="color:#000099;"&gt;അഞ്ചുമക്കള്‍ക്കഞ്ചു പിതാവിനേ നല്‍കിയോ-&lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;രഭിമാനദേവിയെ കാല്‍തൊട്ടു വന്ദിച്ചതും &lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;കാമലീലകള്‍ക്കൊടുവിലവരെ സോദരരെ- &lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;ന്നോതിയതുമപരാധമല്ലയോ പാഞ്ചാലീ!&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="color:#000099;"&gt;ഒരു പൂവിന്നു ശാഠ്യം പിടിച്ചതിന്‍കൂടെയൊരു &lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;കുരുവംശരക്തത്തിലാ കാര്‍കൂന്തലൊതുക്കിയതും ചതുരംഗക്കളത്തിലടിപതറവേ രണ കാഹള-&lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;ത്തിനാക്രോശിച്ചതും നീയോ നീലത്താമരഗന്ധി! &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="color:#000099;"&gt;പഞ്ചപുത്രര്‍ക്കമ്മയായെങ്കിലുമതി- &lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;ലേറെയായ് തകര്‍ന്നു നിന്‍ മാതൃത്വവും&lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;പതികള്‍ക്കു പത്നികളേറെയുണ്ടാകവേ&lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;ലജ്ജിച്ചു തലതാഴ്ത്തൂ യാജ്ഞസേനി! &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="color:#000099;"&gt;അവര്‍ണ്ണനീയമതിലേറെ ബഹുകേമമധര &lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;നയന ജ്വാലാവദനമെങ്കിലുമാ ധീരരാം&lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;ബ്രാഹ്മണരറിഞ്ഞില്ല നിന്‍ വശ്യസൌന്ദര്യ &lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;മതിലേറെയവരാശിച്ചതാള്‍ബലം കൃഷ്ണസഖി! &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="color:#000099;"&gt;കുരുടന്റെ പുത്രന്‍ സുയോധനനെന്നും &lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;അധ:കൃതനെന്നു കര്‍ണ്ണനേയും &lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;പറഞ്ഞതിന്‍ പൊരുളഹങ്കാരമോ കൃഷ്ണേ? &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="color:#000099;"&gt;യുദ്ധകാണ്ഡങ്ങള്‍ക്കു തിരികൊളുത്തീയതിലറ്റു- &lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;വീണ കബന്ധങ്ങള്‍ക്കുമതിലേറെ രോദന-&lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;ങ്ങള്‍ക്കുമെന്തു വില നല്‍കും യാഗാഗ്നിപുത്രി? &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="color:#000099;"&gt;വാഴ്ത്തപ്പെടും പുരാണങ്ങളനന്തമായാഴി &lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;യോളമീവിശ്വത്തിനറിവേകുമ്പോള്‍&lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;മഹാഭാരതമെന്നോരിതിഹാസത്തില്‍ &lt;/span&gt;&lt;br /&gt;&lt;span style="color:#000099;"&gt;ദ്രൌപതി നീയെന്തിന്‍ പ്രതീകം?&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:78%;"&gt;&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5124308887928711650-4128419174384499468?l=sanchaarasaahithyam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sanchaarasaahithyam.blogspot.com/feeds/4128419174384499468/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5124308887928711650&amp;postID=4128419174384499468' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5124308887928711650/posts/default/4128419174384499468'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5124308887928711650/posts/default/4128419174384499468'/><link rel='alternate' type='text/html' href='http://sanchaarasaahithyam.blogspot.com/2007/11/blog-post_21.html' title='പുരാണങ്ങളിലൂടെ'/><author><name>പ്രിയ ഉണ്ണികൃഷ്ണന്‍</name><uri>http://www.blogger.com/profile/11836794412558999450</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='22' height='32' src='http://4.bp.blogspot.com/_Ei-hL_regok/SV2HdgOWjKI/AAAAAAAAEsI/tlyvwePw924/S220/Front+Cover.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-5124308887928711650.post-6940416304870889058</id><published>2007-10-21T19:29:00.000-07:00</published><updated>2008-08-29T11:56:33.345-07:00</updated><category scheme='http://www.blogger.com/atom/ns#' term='കേരളം'/><title type='text'>ആരാധനാ രത്നങ്ങള്‍</title><content type='html'>&lt;div id="ms__id2209"&gt;നേരിയ തണുപ്പുണ്ടായിരുന്നു, പെരിന്തല്‍മണ്ണയിലെ തിരുമാന്ധാംകുന്നില്‍ നിന്നും സ്വന്തം നാടായ മലപ്പുറത്തുള്ള അരീക്കോട് എന്ന സ്ഥലത്തേയ്ക്ക് തിരികെ പോകുമ്പോള്‍. ഇന്നേതോ നല്ല ദിവസമാണെന്നും അതുകൊണ്ട് അമ്പലങ്ങളില്‍ പോയി തൊഴണമെന്നും അമ്മയുടെ നിര്‍ബന്ധമായിരുന്നു.അവിടെ നരസിംഹമൂര്‍ത്തീ ക്ഷേത്രത്തില്‍ സപ്താഹ വായന ഉണ്ടെന്ന്‌.&lt;br /&gt;&lt;div id="ms__id2210"&gt;&lt;br /&gt;മഞ്ചേരിയില്‍ നിന്നും ഏകദേശം അരമണിക്കൂറോളം യാത്ര ചെയ്ത് അരീക്കോടെത്തി. അവിടെനിന്നും ഒരു ഓട്ടോ പിടിച്ച് അമ്പലത്തിലെത്തുമ്പോള്‍ എട്ടുമണി കഴിഞ്ഞിരുന്നു. സപ്താഹ വായന തുടങ്ങിക്കഴിഞ്ഞു. നല്ല തിരക്കുണ്ട്. സൌകര്യപ്രദമായൊരിടത്തില്‍ ഞങ്ങളും സ്ഥാനം പിടിച്ചു.എന്തോ, മണ്മറഞ്ഞുപോയ കാലങ്ങളെക്കുറിച്ചുള്ള പഠനം എനിക്കെന്നുമൊരു ഹരമായിരുന്നു. വായന തുടങ്ങി ഏറെ കഴിഞ്ഞപ്പോഴാണ് ഞാനേറേ ഇഷ്ടപ്പെടുന്നരണ്ട് കഥാപാത്രങ്ങളെപ്പറ്റി അവര്‍ പറഞ്ഞുതുടങ്ങിയത്. കേള്‍വിക്കാരിലാരുടേയോ സംശയങ്ങള്‍ക്ക് സംശയങ്ങള്‍ക്ക് മറുപടിയെന്നപോലെയായിരുന്നു അത്.&lt;/div&gt;&lt;br /&gt;കുരുക്ഷേത്രയുദ്ധം നടക്കുന്ന കാലം. അംഗബലം തീരെ കുറഞ്ഞ പാണ്ഡവപക്ഷത്തിനു ശക്തി നല്‍കുവാനായി , വിരാടന്റെപുത്രിയും അര്‍ജ്ജുനപുത്രനും തമ്മിലുള്ള വിവാഹമുറപ്പിച്ചു. അഭിമന്യു, അച്ഛന്റെയും അമ്മാമ്മനായ ശ്രീകൃഷ്ണന്റേയും ശിക്ഷണത്തില്‍കേമനായി വളര്‍ന്നു. ഗര്‍ഭത്തിലിരിക്കേ, മാതാവിന്റേയും പിതാവായ അര്‍ജ്ജുനന്റേയും പാതിയില്‍ നിര്‍ത്തിയ ചക്രവ്യൂഹസംഭാഷണങ്ങള്‍ ശ്രവിച്ചിരുന്നു. വില്ലാളിവീരനായി വളര്‍ന്ന അഭിമന്യു യുദ്ധത്തില്‍ പങ്കെടുക്കുവാന്‍ തീരുമാനിച്ചു. കുരുക്ഷേത്രയുദ്ധത്തിന്റെ പതിനാറാംദിവസം ആയിരുന്നു അത്. പാണ്ഡവരെ കുടുക്കാന്‍ കൌരവര്‍ ചക്രവ്യൂഹം ഒരുക്കിയ ദിവസം!&lt;br /&gt;&lt;br /&gt;&lt;br /&gt;ജയദ്രഥന്റെ വക്രബുദ്ധിയില്‍പാണ്ഡവര്‍ വഴിമാറി സഞ്ചരിച്ചു. മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്ന അഭിമന്യുവിനെ അവര്‍ ചക്രവ്യൂഹത്തിനുള്ളിലാക്കി.പണ്ട് അമ്മയുടെ ഗര്‍ഭത്തിലിരിക്കുമ്പോള്‍ ചക്രവ്യൂഹത്തില്‍ കയറുന്നതു മാത്രമേ ഗ്രഹിച്ചിരുന്നുള്ളൂ, അതിനുള്ളില്‍ നിന്നുംപുറത്തുകടക്കുന്നതെങ്ങനെ എന്നറിയില്ലായിരുന്നു.&lt;br /&gt;&lt;br /&gt;എങ്കിലും, അനുഭവസ്ഥരായ യോദ്ധാക്കള്‍ അഭിമന്യുവിന്റെ ചുവടുകളില്‍ തോല്‍ക്കാന്‍ തുടങ്ങി. ഇതു മനസ്സിലാക്കിയകൌരവര്‍ ഒറ്റക്കെട്ടായി വന്നു ആ പതിനാറുകരനെതിരെ യുദ്ധം ചെയ്തു.തോല്‍ക്കാന്‍ മനസ്സില്ലാതെ, ആയുധം കൈവിട്ടെങ്കിലും രഥചക്രം ഊരിയെടുത്ത്അവസാന നിമിഷം വരെ പോരാടി ആ കൊച്ചുകുട്ടി. ഒടുവില്‍ ദേഹമാസകലം മുറിവേറ്റ് പിടഞ്ഞ് മരിച്ചു അഭിമന്യു.&lt;br /&gt;&lt;br /&gt;അവര്‍ പറഞ്ഞു നിര്‍ത്തിയതും എന്നില്‍ നിന്നും ഒരു നെടുവീര്‍പ്പുയര്‍ന്നു.അവരുടെ മുഖഭാവത്തില്‍ നിന്നും കേട്ടതിനേക്കാള്‍ ഒരുപാട് ഞാന്‍ മനസ്സിലാക്കി.&lt;br /&gt;&lt;br /&gt;&lt;div id="ms__id2463"&gt;പിന്നെയവര്‍ എല്ലാരോടുമായി പറഞ്ഞു “ ഇന്നത്തെ കുട്ട്യോള്‍ക്കൊന്നും ഇതൊന്നും മനസ്സിലാവില്ല. യുദ്ധം നല്ലതിനല്ല. എങ്കിലും, വെറും പതിനാറുവയസ്സുമാത്രമുള്ള അഭിമന്യുവിന്റെ അര്‍പ്പണഭോധവും ധൈര്യവും ഇന്ന് കാണാന്‍ കഴിയില്ല”. &lt;/div&gt;&lt;br /&gt;&lt;div id="ms__id2465"&gt;ആ പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്നെനിക്കും തോന്നി.&lt;/div&gt;&lt;br /&gt;&lt;div id="ms__id2466"&gt;വീണ്ടും അവര്‍ വാചാലയായി.&lt;/div&gt;&lt;br /&gt;&lt;div id="ms__id2467"&gt;ഊര്‍മ്മിളയെന്നുമൊരു ദു:ഖപുത്രിയായിരുന്നു. വനവാസത്തിനൊരുങ്ങുന്ന രാമലക്ഷ്മണന്മാരുടെയൊപ്പം സീതയും ഇറങ്ങിയപ്പോള്‍ അമ്മമാരേയും, വീടും ഒക്കെനോക്കാനായി ഊര്‍മ്മിള സ്വന്തം ജീവിതം ബലികഴിച്ചു. പതിന്നാലുവര്‍ഷങ്ങള്‍ അന്തപ്പുരത്തിലെ നെടുവീര്‍പ്പുകളില്‍ അവരുടെ സ്വപ്നങ്ങള്‍ മയങ്ങി.&lt;/div&gt;&lt;br /&gt;&lt;div id="ms__id2468"&gt;ഊര്‍മ്മിളയെപ്പറ്റി അവര്‍ പറഞ്ഞതൊക്കെയും തെല്ലൊരു സങ്കടത്തോടെയാണ് ഞാന്‍ കേട്ടത്. ഭാര്യാഭര്‍തൃബന്ധത്തിന്റെ മഹത്വം എന്താണെന്നു മനസ്സിലാക്കാന്‍ ആ ഒരൊറ്റ കഥാപാത്രം മതിയെന്നു തോന്നി.&lt;/div&gt;&lt;br /&gt;&lt;div id="ms__id2469"&gt;അവിടെ നിന്നും വീട്ടിലേയ്ക്ക് പോകുമ്പോള്‍ എന്റെ മനസ്സു മുഴുവന്‍ ആ രണ്ട് കഥാപാത്രങ്ങളായിരുന്നു. ഇന്നത്തെ ലോകത്തെപ്പറ്റി വെറുതെ ഒന്നു ചിന്തിച്ചു. ഒരുപാട് സത്യങ്ങളുറങ്ങുന്ന ഇതിഹാസങ്ങള്‍ക്ക് മനുഷ്യജീവിതത്തിന് പല മൂല്ല്യങ്ങളും നല്‍കാനുള്ള ശേഷിയുണ്ടെന്നെനിക്കു മനസ്സിലായി. &lt;/div&gt;&lt;div id="ms__id2470"&gt;&lt;br /&gt;വീട്ടിലെത്തിയതും കേട്ടതത്രയും, ഞാനെന്റെ മനസ്സിലുറപ്പിച്ചു&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5124308887928711650-6940416304870889058?l=sanchaarasaahithyam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://sanchaarasaahithyam.blogspot.com/feeds/6940416304870889058/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=5124308887928711650&amp;postID=6940416304870889058' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5124308887928711650/posts/default/6940416304870889058'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5124308887928711650/posts/default/6940416304870889058'/><link rel='alternate' type='text/html' href='http://sanchaarasaahithyam.blogspot.com/2008/05/blog-post_11.html' title='ആരാധനാ രത്നങ്ങള്‍'/><author><name>പ്രിയ ഉണ്ണികൃഷ്ണന്‍</name><uri>http://www.blogger.com/profile/11836794412558999450</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='22' height='32' src='http://4.bp.blogspot.com/_Ei-hL_regok/SV2HdgOWjKI/AAAAAAAAEsI/tlyvwePw924/S220/Front+Cover.jpg'/></author><thr:total>3</thr:total></entry></feed>
